02/03/2026
[fontresizer_tawhidurrahmandear_widget]

Tags :ഐടി റെയ്ഡ്

Kerala

‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് [&Read More

Business

പൂജ്യത്തിൽനിന്ന് തുടങ്ങി, പടുത്തുയർത്തിയത് കോടികളുടെ റിയൽ എസ്റ്റേറ്റ് സാമ്രാജ്യം’ഐടി വേട്ട’യിൽ സ്വയം പൊലിഞ്ഞ

ബംഗളൂരു/കൊച്ചി: ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് ഭൂപടത്തിൽ ‘കോൺഫിഡന്റ്’ എന്ന പേര് എഴുതിച്ചേർത്ത ഡോ. സി.ജെ. റോയിയുടെ വിയോഗം ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപന്റെ വീഴ്ച കൂടിയാണ്. വെറും സാധാരണക്കാരനായി തുടങ്ങി, പിന്നീട് കോടികളുടെ ആസ്തിയുള്ള വ്യവസായിയായി വളർന്ന റോയിയുടെ ജീവിതം സിനിമകളെ വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. തുടക്കം പൂജ്യത്തിൽനിന്ന് കേരളത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സി.ജെ റോയ്, സ്വന്തം കഠിനാധ്വാനം ഒന്ന് കൊണ്ട് മാത്രമാണ് ഉയരങ്ങൾ കീഴടക്കിയത്. ബിസിനസ് പാരമ്പര്യങ്ങളില്ലാത്ത കുടുംബത്തിൽനിന്ന് വന്ന്, തന്റേതായ ഇടം [&Read More

Kerala

‘വെടിവച്ചത് ഉദ്യോഗസ്ഥർക്ക് മുന്നിൽ; മരിച്ചു വീണിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു’-ഗുരുതര ആരോപണവുമായി റോയിയുടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്തതെന്നും, അദ്ദേഹം മരിച്ചുവീണിട്ടും ഉദ്യോഗസ്ഥർ നിർവികാരമായി റെയ്ഡ് തുടർന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അമിതമായ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്നാണ് സഹോദരനടക്കമുള്ളവർ വ്യക്തമാക്കുന്നത്. ഐ.ടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട [&Read More