02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Justice For Hasna

Kerala

‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും

തിരുവനന്തപുരം: പ്രസവത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് നെടുമങ്ങാട് സ്വദേശിനിയായ ഹസ്‌ന ഫാത്തിമ (23) നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ മലാശയം മുറിഞ്ഞതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്. 2025 ജൂണിലായിരുന്നു ഹസ്‌നയുടെ പ്രസവം. സിസേറിയനിടെ മലാശയം മുറിഞ്ഞതോടെ വിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോക്ടർ തന്നെ ‘അഹങ്കാരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും, കൈക്കൂലി [&Read More