കൽപറ്റ: കള്ളാടിയിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെട്ടതായി മുഖ്യമന്ത്രി വി.ഡി സതീശൻ സ്ഥിരീകരിച്ചു. അപകടത്തിൽ ഏഴ് പേരെ കാണാതായതായും ഏഴു പേരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു. മണ്ണ് കൂട്ടിയിട്ടിരുന്നതാണ് അപകടത്തിന് കാരണമായത്. കരാർ കമ്പനി മന്ത്രിയുടെയും കളക്ടറുടെയും നിർദേശങ്ങൾ പാലിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽപ്പെട്ട കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരുൾപ്പെടെ ആറുപേരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. കള്ളാടിയിൽ തുരങ്കപാത [&Read More