വാഷിങ്ടൺ: യുകെയുടെ മുൻ യുഎസ് അംബാസിഡറും മന്ത്രിയുമായിരുന്ന പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുളള ബന്ധത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. പാർട്ടിക്ക് നാണക്കേടുണ്ടാകാതിരിക്കാനാണ് രാജിയെന്ന് മണ്ടൽസൺ പറഞ്ഞു. എപ്സ്റ്റീനുമായുളള ബന്ധം പുറത്തുവന്നതിനെ തുടർന്ന് നേരത്തെ പീറ്ററിനെ യുഎസ് അംബാസിഡർ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന പുതിയ ഇമെയിലുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ലേബർ പാർട്ടി അംഗത്വം മണ്ടൽസൺ ഉപേക്ഷിച്ചത്. ‘ജെഫ്രി എപ്സ്റ്റീനെ ചുറ്റിപ്പറ്റിയുള്ള കോലാഹലങ്ങളിൽ എനിക്ക് [&Read More