ലഖ്നൗ: ഉത്തർപ്രദേശിൽ വരാനിരിക്കുന്ന 2027 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിർണ്ണായക നീക്കവുമായി സമാജ്‌വാദി പാർട്ടി. പ്രമുഖ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐRead More
Tags :Akhilesh Yadav
ലഖ്നൗ: ഉത്തർപ്രദേശിലെ മഹോബയിൽ ബിജെപി മന്ത്രിക്കെതിരെ സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ രംഗത്തിറങ്ങിയത് ഭരണകക്ഷിയെ വെട്ടിലാക്കി. ജലശക്തി മന്ത്രി സ്വതന്ത്ര ദേവ് സിങ്ങിന്റെ വാഹനവ്യൂഹം ചർഖരി എംഎൽഎ ബ്രിജ്ഭൂഷൺ രജ്പുത്തും അനുയായികളുമാണ് തടഞ്ഞത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നതിലും റോഡുകൾ തകർന്നു കിടക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു നീക്കം. ജൽ ജീവൻ മിഷന്റെ പദ്ധതികൾ പാതിവഴിയിൽ നിലച്ചതും റോഡുകൾ നന്നാക്കാത്തതും സംബന്ധിച്ച് എംഎൽഎയും മന്ത്രിയും തമ്മിൽ തെരുവിൽ രൂക്ഷമായ തർക്കമുണ്ടായി. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ സ്ഥിതി വഷളായെങ്കിലും, ഒടുവിൽ [&Read More
വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന; എസ്‌ഐആര്‍ തട്ടിപ്പ് ചെറുക്കാന്‍ എന്‍.ഡി.എ
ലഖ്നൗ: വോട്ടര്‍ പട്ടികയില്‍ നിന്നും ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി(എസ്.പി) നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. ഈ ഗുരുതരമായ നീക്കത്തെ ചെറുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും എന്‍.ഡി.എ സഖ്യകക്ഷികളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. (Read More
പാട്ന: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, സമാജ്വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് എന്നിവര്‍ക്കെതിരെ അധിക്ഷേപവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നുപേരെ പപ്പു, തപ്പു, അപ്പു എന്നു വിളിച്ച അദ്ദേഹം, മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെപ്പോലെയാണ് ഇവരെന്നും ആക്ഷേപിച്ചു. ദര്‍ഭംഗയിലെ കെവോട്ടിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് യോഗി ആദിത്യനാഥിന്റെ പരിഹാസം. ”ഗാന്ധിജിക്ക് മൂന്ന് കുരങ്ങന്മാരുണ്ടായിരുന്നതുപോലെ, ഇന്ന് ഇന്‍ഡ്യ സഖ്യത്തിനും മൂന്ന് കുരങ്ങന്മാരുണ്ട്. ‘പപ്പു, തപ്പു, അപ്പു’ എന്നിങ്ങനെ മൂന്ന് [&Read More
ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്ന് എസ്.പി ആരോപിച്ചു. 80 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പേജാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്രത്യക്ഷമായത്. സർക്കാരിൻ്റെ പോരായ്മകൾ ജനങ്ങളുമായി പങ്കുവെക്കാനും പിന്തുണക്കാരുമായി സംവദിക്കാനുമുള്ള യാദവിൻ്റെ പ്രധാന വേദിയായിരുന്നു ഈ അക്കൗണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്നും എസ്.പി. നേതൃത്വം കുറ്റപ്പെടുത്തി.Read More