06/03/2026
[fontresizer_tawhidurrahmandear_widget]

Tags :Bengaluru police

Kerala

‘റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല’-ഐടി ഉദ്യോഗസ്ഥരുടെ മൊഴി

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. റോയിയെ ചോദ്യം ചെയ്തിട്ടില്ല; മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ല എന്നാണ് ഐടി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. മരണദിവസം റോയിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പോലീസിന് മൊഴി നൽകി. വെള്ളിയാഴ്ച ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നും റോയിയുമായി തർക്കങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. കോൺഫറൻസ് റൂമിൽ കാണാമെന്ന് പറഞ്ഞാണ് റോയി സ്വന്തം കാബിനിലേക്ക് പോയതെന്നും, ആത്മഹത്യയിലേക്ക് [&Read More

Main story

‘വെടിവച്ചത് ഉദ്യോഗസ്ഥർക്ക് മുന്നിൽ; മരിച്ചു വീണിട്ടും ഉദ്യോഗസ്ഥർ റെയ്ഡ് തുടർന്നു’-ഗുരുതര ആരോപണവുമായി റോയിയുടെ

ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഉദ്യോഗസ്ഥർക്ക് മുന്നിൽ വച്ചാണ് റോയ് സ്വയം വെടിയുതിർത്തതെന്നും, അദ്ദേഹം മരിച്ചുവീണിട്ടും ഉദ്യോഗസ്ഥർ നിർവികാരമായി റെയ്ഡ് തുടർന്നുവെന്നും കുടുംബം ആരോപിക്കുന്നു. കൊച്ചിയിൽ നിന്നെത്തിയ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ അമിതമായ മാനസിക പീഡനമാണ് റോയിയുടെ മരണത്തിന് കാരണമെന്നാണ് സഹോദരനടക്കമുള്ളവർ വ്യക്തമാക്കുന്നത്. ഐ.ടി അഡീഷണൽ കമ്മീഷണർ കൃഷ്ണപ്രസാദിന്റെ പേരെടുത്തു പറഞ്ഞാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട [&Read More

Kerala

ഇ.ഡി റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

ബംഗളൂരു: ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണ കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉടമ ഡോ. സി.ജെ റോയ് ജീവനൊടുക്കി. ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വെച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ ഓഫീസുകളിലും റോയിയുടെ വസതിയിലും ഇ.ഡി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് അശോക് നഗറിലെ ഓഫീസിൽ വെച്ച് അദ്ദേഹം സ്വയം വെടിയുതിർത്തത്. തുടർച്ചയായ റെയ്ഡുകളെ തുടർന്ന് അദ്ദേഹം [&Read More