ന്യൂഡൽഹി: വനിതാ ഗുസ്‌തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ പരാതിയിൽ ബിജെപി മുൻ എംപിയും റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ഡൽഹി റൗസ് അവന്യൂ കോടതി കുറ്റവിമുക്തനാക്കി. കേസിൽ കൂട്ടുപ്രതിയായ ഡബ്ല്യുഎഫ്ഐ മുൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും കോടതി വെറുതെവിട്ടിട്ടുണ്ട്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (എസിജെഎം) അശ്വിനി പൻവാർ അടച്ചിട്ട മുറിയിലാണ് വിധി പ്രസ്താവിച്ചത്. ഡബ്ല്യുഎഫ്ഐ അധ്യക്ഷനായിരിക്കെ ഇന്ത്യയിലും വിദേശത്തും നടന്ന വിവിധ മത്സരങ്ങൾക്കിടയിൽ ബ്രിജ് [&Read More