‘വിമാന ടിക്കറ്റ് നിരക്ക് 40,000 കടന്നത് എങ്ങനെ? സ്ഥിതി വഷളാക്കാന്‍വിട്ടത് നിങ്ങളാണ്’-ഇൻഡിഗോ പ്രതിസന്ധിയില്‍
ന്യൂഡൽഹി: ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെയും ഇൻഡിഗോ എയർലൈൻസിനെയും രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഇൻഡിഗോയോട് ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയുടെ പ്രധാന നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും താഴെ പറയുന്നവയാണ്: വിമാന ടിക്കറ്റ് നിരക്ക് 40,000 രൂപയും കടന്ന് കുതിച്ചുയർന്നപ്പോൾ സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. പ്രതിസന്ധി രൂക്ഷമാകുന്നത് വരെ കാത്തിരുന്ന സർക്കാർ നടപടിയെ [&Read More