02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Microsoft

World

ലോകം ‘ഭരിക്കുന്ന’ ഇന്ത്യ; ആഗോള കമ്പനികളുടെ തലപ്പത്തുള്ള 10 ഇന്ത്യക്കാർ

അങ്ങ് ദൂരെ സിലിക്കൺ വാലി മുതൽ വാഷിങ്ടണിലെ വേൾഡ് ബാങ്ക് വരെ ഇന്ന് ഒരേയൊരു ശബ്ദമേ കേൾക്കുന്നുള്ളൂ; അത് ഇന്ത്യൻ കരുത്തിന്റേതാണ്. ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും അമരത്ത് വലിയൊരു സംഘം ഇന്ത്യക്കാർ ഇരിക്കുന്നത് കേവലം യാദൃശ്ചികതയല്ല, മറിച്ച് കഠിനാധ്വാനത്തിന്റെയും ബുദ്ധിശക്തിയുടെയും വിജയഗാഥയാണതിനു പറയാനുള്ളത്. നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഗൂഗിൾ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികളുടെ നിയന്ത്രണം സത്യ നദെല്ലയുടെയും സുന്ദർ പിച്ചൈയുടെയും കൈകളിലാണെന്ന് നമുക്കറിയാം. എന്നാൽ, അതിനും അപ്പുറത്തേക്ക് ഐബിഎം പോലുള്ള പാരമ്പര്യമുള്ള ടെക് [&Read More

World

‘ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷത്തിലും ഖേദിക്കുന്നു’: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്‌സ്

മെൽബൺ: അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 2026 ജനുവരി അവസാനത്തിൽ പുറത്തുവിട്ട ചില രേഖകളിൽ തനിക്ക് അയച്ചതായി കരുതപ്പെടുന്ന ചില രേഖകൾ ഉൾപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എപ്സ്റ്റീൻ മനപൂർവ്വം ചമച്ചതാണെന്നും ബിൽ ഗേറ്റ്‌സ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ എപ്സ്റ്റീനുമായി ചിലവഴിച്ച ഓരോ നിമിഷവും താൻ ഖേദിക്കുന്നുവെന്നും പരിചയപ്പെട്ടത് ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും ബിൽ ഗേറ്റ്‌സ് [&Read More

News

‘റഷ്യൻ യുവതികളുമായുള്ള ബന്ധത്തെത്തുടർന്ന്‌ ബിൽ ഗേറ്റ്‌സിസിന് ലൈംഗികരോഗം’: വെളിപ്പെടുത്തലുമായി എപ്സ്റ്റീൻ ഫയലുകൾ; നിഷേധിച്ച്

വാഷിങ്ടൺ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സിനെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി കുപ്രസിദ്ധ ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ രേഖകൾ പുറത്ത്. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗിക രോഗം പിടിപെട്ടുവെന്നും, വിവരം പുറത്തറിയാതെ ഭാര്യ മെലിൻഡയ്ക്ക് നൽകാനായി അദ്ദേഹം മരുന്നുകൾ ആവശ്യപ്പെട്ടെന്നുമാണ് ഫയലുകളിലെ പ്രധാന ആരോപണം. യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. 2013ൽ എപ്സ്റ്റീൻ തയ്യാറാക്കിയ ഇമെയിൽ ഡ്രാഫ്റ്റുകളെ അടിസ്ഥാനമാക്കിയാണ് പുതിയ വാദങ്ങൾ. ബിൽ ഗേറ്റ്‌സിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനും അപകീർത്തിപ്പെടുത്താനുമുള്ള എപ്സ്റ്റീന്റെ ശ്രമമാണിതെന്ന് [&Read More