വെള്ളിയാഴ്ച വൈകീട്ടോടെ ആരംഭിച്ച അതിശക്തമായ മഴയെത്തുടർന്ന് സംസ്ഥാനത്തെ മലയോര മേഖലകളിൽ വ്യാപക നാശനഷ്ടം. ഇടുക്കി, കോട്ടയം ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുംപെട്ട് മൂന്ന് പേർ മരണപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. മലയോര മേഖലകളിൽ പലയിടത്തും വീടുകൾ തകരുകയും റോഡ് ഗതാഗതം പൂർണമായി തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ നൂറോളം കേന്ദ്രങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലായി മഷിക്കല്ലേൽ രവി നാരായണന്റെ ഭാര്യ സുമതി മരണപ്പെട്ടു. പരിക്കേറ്റ [&Read More
Tags :school holiday Kerala
ഇടുക്കി: ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുൾപൊട്ടലിലും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുടയത്തൂർ അടൂർമലയിൽ പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സുമതിയാണ് മരിച്ചത്. അപകടത്തിൽ വീട് പൂർണമായും മണ്ണിനടിയിലായിരുന്നു. സുമതിയുടെ ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടുക്കിക്ക് പുറമേ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ (കൊടുങ്ങ), കൊക്കയാർ, മൂന്നിലവ് എന്നിവിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വീടിന് മുകളിലേക്ക് മണ്ണും കല്ലും [&Read More