04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Supreme court chief justice Gavai

Main story

‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല; റിട്ടയര്‍മെന്റിനുശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ല’; നിലപാട്

ന്യൂഡല്‍ഹി: ഔദ്യോഗിക ജീവിതത്തെക്കുറിച്ചും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരുമായി തുറന്നു സംസാരിച്ച് വിരമിക്കലിനൊരുങ്ങുന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. തന്റെ ഔദ്യോഗിക കാലയളവില്‍ യാതൊരു സമ്മര്‍ദങ്ങളും ഉണ്ടായിട്ടില്ലെന്നും, വിരമിച്ച ശേഷം ഒരു സര്‍ക്കാര്‍ പദവിയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘എനിക്കുമേല്‍ ഒരു സമ്മര്‍ദവും ഉണ്ടായിട്ടില്ല. തന്റെ കരിയറില്‍ യാതൊരു ഖേദവുമില്ല. ജഡ്ജി നിഷ്പക്ഷത തെളിയിക്കാന്‍ എല്ലായ്‌പ്പോഴും സര്‍ക്കാരിന് എതിരായി വിധി പറയേണ്ട കാര്യമില്ല. ഈ പ്രസ്താവനയിലൂടെ, നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷത സംബന്ധിച്ച പൊതുചര്‍ച്ചകള്‍ക്ക് അദ്ദേഹം മറുപടി [&Read More

Main story

‘എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ബുള്‍ഡോസര്‍ രാജിനെതിരായ ഉത്തരവ്’; യാത്രയയപ്പ് വേദിയില്‍

ന്യൂഡല്‍ഹി: തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധിന്യായം ‘ബുള്‍ഡോസര്‍ രാജി’നെതിരായ ഉത്തരവാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്. വിരമിക്കുന്നതിന് മുന്നോടിയായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമവാഴ്ചയെ ഉയര്‍ത്തിപ്പിടിച്ച വിധിന്യായമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ‘ഒരാള്‍ ഏതെങ്കിലും ക്രിമിനല്‍ കേസില്‍ കുറ്റാരോപിതനായതിന് അയാളുടെ കുടുംബവും മാതാപിതാക്കളും എന്തു പിഴച്ചു? നിയമവാഴ്ചയുടെ മൗലികതത്വത്തിന് എതിരാണ് ബുള്‍ഡോസര്‍ നടപടികള്‍,’ ജസ്റ്റിസ് ഗവായ് പറഞ്ഞു. ഒരാള്‍ കുറ്റാരോപിതന്‍ മാത്രമാണെങ്കില്‍ പോലും [&Read More