22/07/2026
[fontresizer_tawhidurrahmandear_widget]

Tags :പ്രിയങ്ക് ഖാർഗെ

Main story

‘ആർ.എസ്.എസിന് കോടികളുടെ ഭൂമിയും കെട്ടിടങ്ങളും; ഈ പണം എവിടെനിന്ന് വരുന്നു?’-കടുപ്പിച്ച് സിദ്ധരാമയ്യയുടെ മകൻ

ബെംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിനെ(ആർ.എസ്.എസ്) സർക്കാർ തലത്തിൽ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ കർണാടക സർക്കാർ നിലപാട് കടുപ്പിക്കുന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകനും ആഭ്യന്തര മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയാണ് വിഷയം പരസ്യമായി ഉയർത്തി വിവാദം സൃഷ്ടിച്ചത്. ഇപ്പോഴിതാ കർണാടക നഗരവികസന മന്ത്രിയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനുമായ ഡോ. യതീന്ദ്ര സിദ്ധരാമയ്യയും ആർ.എസ്.എസിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാരതമെന്ന രാജ്യത്തെയോ ഹിന്ദു എന്ന സനാതന ധർമത്തെയോ ആർ.എസ്.എസ് എന്ന സംഘടനയുമായി സമീകരിക്കാൻ കഴിയില്ലെന്ന് യതീന്ദ്ര [&Read More

India

‘പുല്‍വാമയിലും പഹല്‍ഗാമിലും ഡല്‍ഹിയിലും ആവര്‍ത്തിച്ച് പരാജയപ്പെട്ട ദുര്‍ബലനായ ആഭ്യന്തര മന്ത്രിയാണ് താങ്കള്‍’; അമിത്

ബംഗളൂരു: നുഴഞ്ഞുകയറ്റക്കാരുടെയും ബംഗ്ലാദേശി കുടിയേറ്റക്കാരുടെയും പേര് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരന്തരം പ്രസ്താവനകളില്‍ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ. യുപിഎ ഭരണകാലത്തെയും എന്‍ഡിഎ ഭരണകാലത്തെയും കണക്കുകള്‍ നിരത്തി, അമിത് ഷാ ഒരു ‘പരാജയപ്പെട്ട ആഭ്യന്തര മന്ത്രി’യാണെന്ന് ഖാര്‍ഗെ തുറന്നടിച്ചു. 2006 മുതല്‍ 2013 വരെയുള്ള കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് 73,800 ബംഗ്ലാദേശികളെ ഇന്ത്യയില്‍നിന്ന് നാടുകടത്തിയപ്പോള്‍, 2014 മുതല്‍ 2024 വരെയുള്ള ബിജെപി ഭരണത്തില്‍ വെറും 3,499 പേരെ മാത്രമാണ് നാടുകടത്തിയതെന്ന് [&Read More