02/03/2026
[fontresizer_tawhidurrahmandear_widget]

Tags :BNP

Magazine

അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യനീക്കം, ജനകീയ പ്രക്ഷോഭം ഹൈജാക്ക് ചെയ്യാൻ ശ്രമം-ബംഗ്ലാദേശിൽ പാളിയ ജമാഅത്തെ

ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, രാജ്യം പുതിയ രാഷ്ട്രീയ ദിശയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ, ഫലം വരും വരെ അധികാരം ഉറപ്പിച്ച മട്ടിലായിരുന്ന ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയമായി തകർന്നിരിക്കുകയാണ്. ജമാഅത്ത് പയറ്റിയ തന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വോട്ടർമാർ അവരെ പൂർണമായും കൈവിട്ടുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്‌ലാമി മൂന്ന് [&Read More

Main story

പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം

ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും [&Read More

World

‘ആരെങ്കിലും ആക്രമിക്കപ്പെട്ടാല്‍ മതം നോക്കരുത്; ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങള്‍ക്കും ഭയമില്ലാതെ ജീവിക്കാം’ -ബംഗ്ലാദേശിനെ ഉടച്ചുവാർക്കാൻ

ധാക്ക: 17 വർഷത്തെ ലണ്ടൻ പ്രവാസജീവിതം അവസാനിപ്പിച്ച് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. ഭാര്യയ്ക്കും അഭിഭാഷകയായ മകൾക്കുമൊപ്പം ധാക്കയിലെത്തിയ താരിഖ് റഹ്മാൻ, തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ “എനിക്കൊരു പദ്ധതിയുണ്ട്” (Read More

World

ധാക്ക മുൾമുനയിൽ താരീഖ് റഹ്മാൻ നാളെയെത്തും; ബംഗ്ലാദേശിൽ കടുത്ത ജാഗ്രത, എംബസികൾ അടച്ചു

ന്യൂഡൽഹി: ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകാൻ സാധ്യതയുള്ള നാളെയെ ഉറ്റുനോക്കി നയതന്ത്ര ലോകം. 17 വർഷത്തെ പ്രവാസത്തിന് ശേഷം ബിഎൻപി നേതാവ് താരിഖ് റഹ്മാൻ തിരിച്ചെത്തുന്നതും, വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്നുള്ള സംഘർഷാവസ്ഥയുമാണ് ധാക്കയെ ഇപ്പോൾ മുൾമുനയിൽ നിർത്തുന്നത്. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യം വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തലുകൾ. എംബസികൾക്ക് കടുത്ത ജാഗ്രത സുരക്ഷാ ഭീഷണികളും വരാനിരിക്കുന്ന വൻ പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഇന്നും നാളെയും ധാക്കയിലെ ജർമ്മൻ [&Read More