03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Democracy

India

മുസ്‌ലിമിന്റെ ഭക്ഷണം എല്ലാവർക്കും നൽകും, ഭഗവാൻ എന്നല്ലേ പേര്, കഴിക്കൂ; ഗാസിയാബാദിലെ വിദ്വേഷത്തിന്

മുംബൈ: ‘എല്ലാവരും മനുഷ്യരാണ്, വരൂ കഴിക്കൂ’, മുംബൈ തെരുവോരത്ത് ഭക്ഷണം വിതരണം ചെയ്യവെ യുവാക്കൾ പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭക്ഷണവിതരണത്തിനിടെ ബിജെപി നേതാവ് മുസ് ലിംകളെ മാറ്റിനിർത്തിയ സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ ജാതി,മത ഭേദമന്യേ എല്ലാവർക്കും ഭക്ഷണം വെള്ളവും വിതരണം ചെയ്തത്. ‘മുസ്ലിം നൽകുന്ന ഭക്ഷണം എല്ലാവർക്കുമുള്ളതാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവിടെ എത്തിയ ഭഗവാൻ എന്ന വ്യക്തിയെ സ്‌നേഹപൂർവ്വം അദ്ദേഹം ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്നത് ദൃശ്യങ്ങളിൽ [&Read More

World

‘ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം’; വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം, ട്രംപ് സുരക്ഷിതനാണെന്ന വാർത്ത ആശ്വാസകരമാണെന്നും വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ അക്രമത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് മോദി ഓർമിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ അസന്ദിഗ്‌ധമായി അപലപിക്കപ്പെടേണ്ടതാണെന്നും, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. വാഷിങ്ടൺ ഡിസിയിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ഇന്നലെ വൈകുന്നേരമാണ് [&Read More

Main story

വാട്‌സാപ്പ് വഴി വോട്ടർമാരെ വെട്ടുന്നു? തെരഞ്ഞെടുപ്പ് കമ്മീഷനോട് മറുപടി തേടി സുപ്രീം കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടര്‍ പട്ടിക പുതുക്കുന്നതിനായി നടത്തുന്ന വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്ഐആർ) നടപടികളിലെ ക്രമക്കേടുകള്‍ ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ഉത്തരവിട്ടത്. ​ടിഎംസി നേതാക്കളായ ഡെറിക് ഒബ്രിയാന്‍, ഡോള സെന്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥര്‍ക്ക് [&Read More