04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Income Tax

India

ബിരിയാണിയിലും നികുതിക്കൊള്ള: റസ്റ്ററന്റുകൾ മുക്കിയത് 70,000 കോടി; എഐ ഉപയോഗിച്ചു പിടിച്ച് ഇൻകം

ഹൈദരാബാദ്: റെസ്റ്ററന്റുകളുടെ വൻ നികുതിക്കൊള്ള എഐ കണ്ടെത്തി. അത്യാധുനിക നിർമിതബുദ്ധി (Read More

Main story

സി ജെ റോയിയുടെ ആത്മഹത്യ; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് എസ്‌ഐടി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സ്ഥിരീകരിച്ചു. റോയിയെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മരണപ്പെട്ട ദിവസം ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് എസ്‌ഐടി അറിയിച്ചു. ഇൻകം ടാക്‌സ് പരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങളല്ല, മറിച്ച് മറ്റ് വ്യക്തിപരമായ പ്രശ്‌നങ്ങളാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റോയ് മുൻപ് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. ഇത് [&Read More

Main story

സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More

India

സ്വർണ ബോണ്ട് നിക്ഷേപകർക്ക് ഇരുട്ടടി: നികുതി ഇളവുകൾ വെട്ടിക്കുറച്ച് കേന്ദ്രം; പുതിയ മാറ്റങ്ങൾ

ന്യൂഡൽഹി: സ്വർണ ബോണ്ട് നിക്ഷേപകർക്ക് തിരിച്ചടി. സോവറിൻ ഗോൾഡ് ബോണ്ട് നിക്ഷേപങ്ങളുടെ മൂലധന നേട്ട നികുതിയിൽ കേന്ദ്ര ബജറ്റ് വ്യക്തത വരുത്തിയതോടെ ഒരു വിഭാഗം നിക്ഷേപകർക്ക് ഇനി നികുതി ഇളവ് ലഭിക്കില്ല. ബോണ്ടുകൾ ഇഷ്യു ചെയ്യുന്ന സമയത്ത് നേരിട്ട് വാങ്ങിയവർക്ക് മാത്രമായിരിക്കും ഇനി മുതൽ പൂർണ്ണമായ നികുതി ഇളവ് ലഭിക്കുക. ഷെയർ മാർക്കറ്റ് പോലുള്ള സെക്കൻഡറി മാർക്കറ്റുകൾ വഴി ഗോൾഡ് ബോണ്ടുകൾ വാങ്ങിയവർക്ക് പുതിയ തീരുമാനം വലിയ തിരിച്ചടിയാകും. ഇവർ കാലാവധി പൂർത്തിയാകുന്നതുവരെ ബോണ്ടുകൾ കൈവശം വെച്ചാലും [&Read More