തിരുവനന്തപുരം: സംസ്ഥാനത്ത് ധനപ്രതിസന്ധി അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്ന ധവളപത്രം മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയുടെ മേശപ്പുറത്ത് വച്ചു. ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്നും ട്രഷറി പ്രതിസന്ധി രൂക്ഷമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ ശമ്പള, പെൻഷൻ കുടിശിക മാത്രം 48,733 കോടി രൂപയാണ്. കൂടാതെ, കിഫ്ബിയുടെ വായ്പാബാധ്യത 21,000 കോടിയും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം 78,851 കോടിയുമാണ്. നഷ്ടത്തിൽ കെഎസ്ആർടിസിയും ജല അതോറിറ്റിയുമാണ് മുന്നിൽ. വരുമാനത്തിന്റെ 77 ശതമാനവും നിർബന്ധിത ചെലവുകൾക്കായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ ദൈനംദിന [&Read More