21/07/2026
[fontresizer_tawhidurrahmandear_widget]

Tags :VS Achuthanandan

Kerala

‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു, വഞ്ചന കാട്ടിയവരുടെ മുഖത്ത് നോക്കി കണക്ക്

ആലപ്പുഴ: വിഎസ് അച്യുതാനന്ദൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ പാർട്ടിയെ ഒറ്റുകൊടുക്കുന്നവരെ വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ വഞ്ചിക്കാൻ നോക്കുന്നവരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കാൻ വിഎസ് മടിക്കില്ലായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ സംഘടിപ്പിച്ച വിഎസ് അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സജി ചെറിയാൻ. ഇന്ന് പാർട്ടിയിൽ നിരന്നുനിൽക്കുന്ന എല്ലാ നേതാക്കളെയും പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചുയർത്തിയതും വളർത്തിയതും വിഎസ്സാണ്. അദ്ദേഹം വിടപറഞ്ഞതിന് ശേഷമുള്ള ഈ ഒരു വർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ [&Read More

Main story

2006 മെയ് 18 ന് VSന്‍റെ സത്യപ്രതിജ്ഞ, ഇന്ന് VD സതീൻ്റെ; അർത്ഥവത്തായ

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി.ഡി. സതീശന് ആശംസകളുമായി അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ. അധികാരം പാവപ്പെട്ടവൻ്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി.എസ്. അച്യുതാനന്ദൻ കാണിച്ചുതന്നതെന്നും വി.ഡി. സതീശൻ്റെ ദീർഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നൽകട്ടെയെന്നും വി.എ. അരുൺ കുമാർ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് 2006 ൽ ഇതേ മെയ് 18 നായിരുന്നു വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തതെന്നും അരുൺ സൂചിപ്പിക്കുന്നുണ്ട്. “സാധാരണക്കാരൻ്റെ അവകാശങ്ങൾക്കും [&Read More