തെക്കന്‍ കേരളത്തിലെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ മുഖവും വികസനനായകനും മികച്ച ഭരണാധികാരിയുമായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന്, സംസ്ഥാനത്തിന്റെ വ്യവസായRead More
1948ൽ പെൺപള്ളിക്കൂടം തുറന്ന ‘മുസ്ലിയാര്’; ഓത്തുപള്ളികളെ ക്ലാസ് മുറികളാക്കിയ വിപ്ലവം-പറവണ്ണ മുഹ്യിദ്ദീൻ കുട്ടി
കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ സുവർണ അധ്യായമാണ് കെ.പി.എ മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ എന്ന പറവണ്ണ ഉസ്താദ്. പരമ്പരാഗതമായ മതപഠന രീതികളിൽ മാത്രം ഒതുങ്ങിനിന്ന ഒരു സമുദായത്തെ, ആധുനിക വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചു നടത്തിയ ദീർഘദർശിയായ പണ്ഡിതനായിരുന്നു അദ്ദേഹം. ഓത്തുപള്ളികളിൽനിന്ന് മദ്രസകളിലേക്കുള്ള മാറ്റത്തിനും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും, അച്ചടി മാധ്യമങ്ങളിലൂടെയുള്ള ആശയപ്രചരണത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. ബാല്യവും വേറിട്ട വഴികളും 1898Read More
ഗണപത് സ്കൂളിലെ ഹെഡ്മാസ്റ്റര് ‘മൗലവി സാര്‍’; സമസ്ത ജനറല്‍ സെക്രട്ടറി-പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ നില്ക്കുമ്പോള്, ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളില്‍ അധികമാരും ഓര്‍ക്കാതെ പോകുന്ന ഒരു പേരുണ്ട്; പള്ളിവീട്ടില്‍ മുഹമ്മദ് മൗലവി. ഒരു മതസംഘടനയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി എന്നതിലുപരി, കോഴിക്കോടിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ മായ്ക്കാനാവാത്ത മുദ്ര പതിപ്പിച്ച മികച്ചൊരു അധ്യാപകനും ഭാഷാസ്നേഹിയും കൂടിയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളിലെ വെളിച്ചം മതപണ്ഡിതന്മാര് പള്ളികളിലെ ദര്‍സുകളില്‍ മാത്രം ഒതുങ്ങിനിന്ന ഒരു കാലഘട്ടത്തില്‍, പൊതുവിദ്യാഭ്യാസ രംഗത്ത് സജീവമായി ഇടപെട്ടു എന്നതാണ് മുഹമ്മദ് [&Read More
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ ഇടമുള്ള പണ്ഡിതപ്രതിഭയാണ് മൗലാനാ അബ്ദുല്‍ ബാരി മുസ്ലിയാര്. മതപണ്ഡിതന് എന്നതിലുപരി, വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവും ജീവകാരുണ്യ പ്രവര്‍ത്തനും കൂടിയായിരുന്നു അദ്ദേഹം. സ്വന്തം സമ്പത്തും ജീവിതവും സമൂഹത്തിന്റെ ഉന്നമനത്തിനായി നീക്കിവച്ച അദ്ദേഹത്തിന്റെ ജീവിതം ഇരുപതാം നൂറ്റാണ്ടിലെ മലബാറിന്റെ ചരിത്രത്തിലെ തന്നെ സവിശേഷ അധ്യായമാണ്. ജനനവും പഠനവും മലപ്പുറം ജില്ലയിലെ വളക്കുളത്ത് സൂഫിവര്യനായ കുളമ്പില്‍ ഖാജ അഹമ്മദ് എന്ന കോയാമുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടേയും മകനായി 1880Read More
ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച ‘The Most Dangerous Mappila’; 1921ന്റെ കനലുകളില്‍ സമാധാനം
കേരളീയ മുസ്ലിം നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ് പാങ്ങില്‍ എ.പി അഹ്മദ് കുട്ടി മുസ്ലിയാര്. പാണ്ഡിത്യത്തിന്റെ ഗരിമ കൊണ്ടും സംഘാടകശേഷിയുടെ മികവു കൊണ്ടും ഒരു കാലഘട്ടത്തെ മുന്നില്‍നിന്ന് നയിച്ച അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹാപ്രസ്ഥാനത്തിന്റെ പ്രധാന ശില്പികളില് ഒരാളായിരുന്നു. സ്വാതന്ത്ര്യ സമര പോരാളിയായും ഗ്രന്ഥകര്ത്താവായും സമുദായ പരിഷ്കര്‍ത്താവായും തിളങ്ങിനിന്ന ആ ജീവിതം ചരിത്രത്തിലെ അപൂര്‍വ ഏടാണ്. ജനനവും പഠനവും ഇസ്ലാമിക പ്രബോധനത്തിനായി കേരളത്തിലെത്തിയ പ്രമുഖനായ ഹബീബ് ബ്നു മാലിക്(റ)വിന്റെ പരമ്പരയില്‍പ്പെട്ട ‘മുല്ലവി’ കുടുംബത്തിലാണ് [&Read More
വില്യം ലോഗനെ മാപ്പിള ചരിത്രം പഠിപ്പിച്ച തങ്ങള്‍! അറക്കല്‍ രാജാവിന്റെ ‘അംബാസഡര്‍’, ഗുരുവിന്റെ
കേരളീയ മുസ്ലിം ഉത്ഥാന ചരിത്രത്തില്‍ സമാനതകളില്ലാത്ത വ്യക്തിത്വമാണ് വരക്കല്‍ മുല്ലക്കോയ തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന വടവൃക്ഷത്തിന് വിത്തുപാകിയ, അതിന്റെ പ്രഥമ പ്രസിഡന്റ് എന്ന നിലയില്‍ ചരിത്രം രേഖപ്പെടുത്തിയ ആ മഹാനുഭാവന്റെ ജീവിതം അപൂര്‍വതകളുടേതായിരുന്നു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്തയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, ആ സംഘബലത്തിനു ദിശാബോധം നല്കിയ വരക്കല്‍ തങ്ങളുടെ ജീവിതം വര്‍ത്തമാന കാലത്തും വിസ്മയകരമാണ്. യമനിലേക്കു നീളുന്ന പാരമ്പര്യം 1840ല്‍ കോഴിക്കോട് പുതിയങ്ങാടിയിലെ പ്രശസ്തമായ വലിയമാളിയേക്കല്‍ തറവാട്ടിലാണ് സയ്യിദ് അബ്ദുറഹ്മാന് ബിന്‍ [&Read More
കെ.കെ മുഹമ്മദ് ഹലീംസെക്രട്ടറി, ഡല്‍ഹി കെഎംസിസി ഡല്‍ഹി കെഎംസിസി സെക്രട്ടറിയും ഡല്‍ഹി മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലംകൊണ്ട് ഏറ്റവും പ്രിയപ്പെട്ടവനുമായി മാറിയിരുന്ന അസറുദ്ദീന്, വിടപറഞ്ഞിട്ട് രണ്ട് വര്‍ഷം തികയുകയാണ്. തച്ചനാട്ടുകാര പാലോടിലെ പട്ടിശ്ശേരി വീട്ടില്‍ ഹനീഫയുടെ മകന് അസ്ഹറുദ്ദീന് പാലോട് എന്ന അസറു പനി ബാധിതനായി ചികിത്സയിലായിരിക്കെ ഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയില്‍ വെച്ചാണ് ലോകത്തോട് വിടപറഞ്ഞത്. ഉന്നതപഠനത്തിനായി 2019ല്‍ വിദ്യാര്‍ത്ഥിയായി ഡല്‍ഹിയിലെത്തിയ അസറു ചുരുങ്ങിയ നാല് വര്‍ഷം കൊണ്ട് തന്നെ തന്റെ നേതൃപാടവം കൊണ്ടും ഇടപെടലുകള്‍ കൊണ്ടും [&Read More
അര്‍ണബിന്റെ ‘കളംമാറ്റത്തിന്’ പിന്നില്‍ അദാനി? റിപബ്ലിക്ക് ടി.വി ബിജെപിയെ വിമര്‍ശിക്കുന്നത് എന്തുകൊണ്ട്?
ന്യൂസ്ലോണ്‍ഡ്രിയും ദി ന്യൂസ്മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന് പരഞ്ജോയ് ഗുഹ താക്കൂര്‍ത്ത മോദി സര്‍ക്കാരിനെ ചോദ്യം ചെയ്യുക എന്ന കല അര്‍ണബ് ഗോസ്വാമി പെട്ടെന്ന് തിരിച്ചുപിടിച്ചത് ന്യൂസ്റൂമുകളിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ ചര്‍ച്ചയായിരിക്കുകയാണ്. അനുകൂലികള്‍ ഇതിനെ ദീര്‍ഘകാലമായി കാത്തിരുന്ന ‘പഴയ ഫോമിലേക്കുള്ള മടങ്ങിവരവാ’യി വാഴ്ത്തുമ്പോള്‍, വിമര്‍ശകര്‍ ഇതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍ തിരയുകയാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് മാറിയത്? അര്‍ണബ് ഗോസ്വാമിയുടെ പ്രവര്‍ത്തനരീതി അറിയാവുന്ന ഒരു ഡസനോളം ആളുകളുമായി ഞങ്ങള്‍ സംസാരിച്ചു, മിക്കവരും ഒരുപോലെ ആശയക്കുഴപ്പത്തിലായിരുന്നു. [&Read More
മലബാറിന്റെ ആത്മീയവും സാമൂഹികവുമായ ചരിത്രത്തിൽ വിനയം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും മായാത്ത മുദ്ര പതിപ്പിച്ച നായകനായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (1941–2008). പി.എം.എസ്.എ പൂക്കോയ തങ്ങളുടെ രണ്ടാമത്തെ മകനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹോദരനുമായിരുന്ന അദ്ദേഹം, കുടുംബത്തിലെയും സമുദായത്തിലെയും നിർണ്ണായകമായ ആഭ്യന്തര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള മികവ് കൊണ്ട് കൊടപ്പനക്കലെ ‘ആഭ്യന്തര മന്ത്രി’ എന്ന പേരിലും അറിയപ്പെട്ടു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നിന്ന് ‘ഫൈസി’ ബിരുദം നേടിയ തങ്ങൾ, അറിവിനെ കർമ്മമാക്കി മാറ്റിയ [&Read More
സിനിമയുടെ നാനാതുറകളിലും ഒരുപോലെ നിറമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭ…മലയാളത്തിന്റെ ശ്രീനിക്ക് വിട. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തിന്റെ ചലച്ചിത്ര ശാഖയില്‍ ഒരു യുഗം തീര്‍ത്ത ഒരേയൊരു ശ്രീനിയാണ് കാലയവനികയിലേക്ക് മറയുന്നത്. മലയാളി ഉള്ള കാലത്തോളം മലയാള ചലച്ചിത്ര ശാഖ ഉള്ള കാലത്തോളം എന്നും ഓര്‍മിക്കപ്പെടുന്ന ഒരുപിടി കഥാപാത്രങ്ങളെ വെള്ളിവെളിച്ചത്തില്‍ വരച്ചു ചേര്‍ത്താണ് ശ്രീനിവാസന് വിട ചൊല്ലുന്നത്. അദ്ദേഹത്തോടൊപ്പം മലയാളത്തിന്റെ ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രനിര്‍മിതി യുഗം കൂടിയാണ് പടിയിറങ്ങുമ്പോള്‍ ബാക്കിയാകുന്നത്. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ഉള്‍ക്കാമ്പുള്ള ശ്രീനിവാസന് യൂണിവേഴ്സില് ഒരുക്കിയപ്പോള്‍ [&Read More