ദോഹ: പാട്രിയറ്റ് മിസൈലുകളുടെ ശേഖരം തീർന്നു എന്ന റിപ്പോർട്ടുകൾ ഖത്തർ നിഷേധിച്ചു. ഖത്തർ സായുധ സേനയുടെ പക്കലുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ഇൻവെന്ററി തീർന്നിട്ടില്ലെന്നും, പ്രതിരോധ സംവിധാനം പൂർണമായും പ്രവർത്തനക്ഷമമാണെന്നും അന്താരാഷ്ട്ര മാധ്യമ ഓഫീസ് (Read More
Tags :പശ്ചിമേഷ്യൻ യുദ്ധം 2026
ദോഹ: രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയായ രണ്ട് ഇറാനിയൻ ചാരസെല്ലുകളെ ഖത്തർ സുരക്ഷാ ഏജൻസികൾ പിടികൂടി. ഇറാൻ റെവല്യൂഷണറി ഗാർഡിന് (Read More
‘ഇത് നെതന്യാഹുവിന് വേണ്ടിയുള്ള യുദ്ധം, വിനാശകരമാകും’; ട്രംപിനെതിരെ അമേരിക്കയിലെ രാഷ്ട്രീയ നേതാക്കൾ
വാഷിങ്‌ടൺ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വധത്തിലേക്കും മിഡിൽ ഈസ്റ്റിലെ സംഘർഷത്തിലേക്കും നയിച്ച യുഎസ് സൈനിക നടപടിക്കെതിരെ അമേരിക്കൻ രാഷ്ട്രീയ വൃത്തങ്ങളിൽ പ്രതിഷേധം പുകയുന്നു. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇറാനുമായി യുദ്ധം ആരംഭിച്ചത് നുണകളെ അടിസ്ഥാനമാക്കിയാണെന്നും രാജ്യത്തിന് ആസന്നമായ ഭീഷണികളൊന്നും നിലവിലുണ്ടായിരുന്നില്ലെന്നും പ്രമുഖ ഡെമോക്രാറ്റിക് നേതാക്കൾ ആരോപിച്ചു. പദ്ധതിയില്ലാത്ത യുദ്ധമെന്ന് വിമർശനം ക്യാപിറ്റോളിൽ നടന്ന രഹസ്യ വിവരശേഖരണത്തിന് ശേഷം സെനറ്റർ എലിസബത്ത് വാറൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. “ഈ നിയമവിരുദ്ധ യുദ്ധത്തിന് കൃത്യമായ കാരണങ്ങളില്ല. [&Read More
ഇസ്ലാമാബാദ്: പാകിസ്ഥാനെ ‘ആശ്രിത രാജ്യം’ (Read More
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം 10 ദിവസം കൂടി നീണ്ടുനിന്നാൽ അമേരിക്കയുടെ പക്കലുള്ള മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുമെന്ന് പെന്റഗൺ മുന്നറിയിപ്പ് നൽകി. ഇറാനിലെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട സൈനിക നീക്കം നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ആയുധ ദൗർലഭ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ആണവ ചർച്ചകളിലെ അതൃപ്തിയെത്തുടർന്ന് സുപ്രീം നേതാവ് ആയത്തുള്ള അലി ഖാംനഇ ഉൾപ്പെടെയുള്ളവരെ പുറത്താക്കാൻ ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികാരമായി ഇറാഖ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾക്ക് [&Read More
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഇന്നലെ നടന്ന ഡ്രോൺ ആക്രമണത്തിൽ എംബസിക്കുള്ളിലെ സിഐഎ സ്റ്റേഷൻ തകർന്നതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലുള്ള എംബസി വളപ്പിൽ രണ്ട് ഡ്രോണുകൾ പതിച്ചതായി യുഎസ്Read More
ഖത്തറിലും സൗദിയിലും സ്ഫോടനത്തിന് പദ്ധതിയിട്ട മൊസാദ് ചാരന്മാർ പിടിയിൽ; വെളിപ്പെടുത്തലുമായി പ്രമുഖ അമേരിക്കൻ
ദോഹ/റിയാദ്: ഗൾഫ് രാജ്യങ്ങളായ ഖത്തറിലും സൗദി അറേബ്യയിലും സ്ഫോടനങ്ങൾ നടത്താൻ മൊസാദ് സംഘം പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും മാധ്യമപ്രവർത്തകനുമായ ടക്കർ കാൾസൻ ആണ് തന്റെ ‘പോഡ്കാസ്റ്റ്’ പരിപാടിയിലൂടെ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഗൂഢാലോചനയുടെ ഭാഗമായ മൊസാദ് ഏജന്റുമാരെ ഇരുരാജ്യങ്ങളും ചേർന്ന് പിടികൂടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇസ്രയേൽ രഹസ്യാന്വേഷണ സംഘത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണു പിടിയിലായതെന്നാണ് ടക്കർ കാൾസൻ പറയുന്നത്. ഇവരെ ഇരുരാജ്യങ്ങളിലെയും സുരക്ഷാ വിഭാഗം പിടികൂടി തടങ്കലിലാക്കിയതായും അദ്ദേഹം പറയുന്നു. അതേസമയം, അമേരിക്കയിൽ [&Read More
മോസ്‌കോ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ വധത്തിലേക്കും ഇറാന്റെ തന്ത്രപ്രധാന മേഖലകളുടെ തകർച്ചയിലേക്കും നയിച്ച യുഎസ്Read More
വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ ശക്തമാക്കുന്നതിനിടെ അമേരിക്കയ്ക്കു മുന്നിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. യുഎസിന്റെ പക്കലുള്ള ടോമഹോക്ക് ക്രൂയിസ് മിസൈലുകളുടെ ശേഖരം അതിവേഗം കുറയുകയാണെന്ന് റിപ്പോർട്ട്. ‘ബിസിനസ് ഇൻസൈഡർ’ ആണ് വാർത്ത പുറത്തുവിട്ടത്. ശനിയാഴ്ച ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കൻ നാവികസേന നടത്തിയ ‘ഓപറേഷൻ എപ്പിക് ഫ്യൂറി’യിൽ വൻതോതിൽ ടോമഹോക്ക് മിസൈലുകൾ പ്രയോഗിച്ചിരുന്നു. ഭാവിയിൽ ചൈനയെപ്പോലെയുള്ള ശക്തരായ ശത്രുക്കളുമായി ഒരു യുദ്ധമുണ്ടായാൽ ആവശ്യമായ മിസൈലുകൾ അമേരിക്കയുടെ പക്കൽ ഉണ്ടാകുമോ എന്ന ആശങ്കയാണ് പ്രതിരോധ വിദഗ്ധർ ഇപ്പോൾ പങ്കുവയ്ക്കുന്നത്. [&Read More
വാഷിങ്ടൺ/തെഹ്റാൻ: ഇറാനെതിരായ യുഎസ്Read More