കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ വാഹനത്തിന് 17 വർഷത്തെ പഴക്കമുണ്ടെന്നും ഡ്രൈവർ നിസാമിന് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. സമയം ലാഭിക്കാൻ വേണ്ടി അമിതവേഗതയിൽ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് എൻഫോഴ്‌സ്മെൻ്റ് ആർടിഒ ദിലു അറിയിച്ചു. അളവിൽ കൂടുതൽ മണ്ണുകയറ്റി എത്തിയ ലോറി, ബസ് കാത്തുനിന്ന വിദ്യാർഥികളടക്കമുള്ളവരുടെ മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. കുടവട്ടൂർ സ്വദേശി ഹരിലാൽ, വിദ്യാർഥിയായ പാർത്ഥിപ്, അജയകുമാർ എന്നിവരാണ് [&Read More