കർണാടകയിലെ ധർവാദ് ജില്ലയിൽ എസ്യുവി കാറിടിച്ച് 42 കാരി ലളിത ഹട്ടാർകി മരിച്ച സംഭവം അപകടമല്ലെന്ന് കണ്ടെത്തി പോലീസ്.Read More
Tags :Latest
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇക്ക് ആശംസയുമായി റഷ്യൻ പ്രസിഡന്റ് വൽഡ്മിർ പുടിൻ.Read More
വിവാഹത്തിനു മുമ്പ് ആണും പെണ്ണും അപരിചിതരാണെന്നും ശാരീരീക ബന്ധങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതിയുടെ പരാമർശം.Read More
കഴിഞ്ഞ പത്തുവർഷത്തിനിടെ പ്രധാനമന്ത്രി വിദേശയാത്രകൾക്കായി 762 കോടി ചിലവഴിച്ചതായി വിദേശകാര്യ മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു.Read More
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ.Read More
സുന്നി ഐക്യത്തിനായുള്ള ആഹ്വാനത്തെ സ്വാഗതം ചെയ്ത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം).Read More
ബിഹാർ പോലീസ് സെലക്ഷനിലേക്ക് തയാറെടുക്കുന്ന 22 വയസുകാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു.Read More
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധാര്‍ മേഖലയില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഇന്ത്യന്‍ സൈന്യം അതി സാഹസികമായി രക്ഷപ്പെടുത്തി.Read More
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ.Read More
‘ഇന്ത്യയില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More