ഡൽഹിയിൽ ഹിന്ദി സാഹിത്യ പുരസ്കാരങ്ങളുടെ പേര് മാറ്റി; ഇനിമുതൽ സവർക്കറുടെയും വാജ്‌പേയിയുടെയും പേരിൽ
ഡൽഹി സർക്കാരിന് കീഴിലുള്ള ഹിന്ദി അക്കാദമി നൽകിവരുന്ന വിവിധ ഹിന്ദി സാഹിത്യ പുരസ്കാരങ്ങളുടെ പേരുകൾ മാറ്റിRead More
ഡൽഹി സർക്കാരിന് കീഴിലുള്ള ഹിന്ദി അക്കാദമി നൽകിവരുന്ന വിവിധ ഹിന്ദി സാഹിത്യ പുരസ്കാരങ്ങളുടെ പേരുകൾ മാറ്റിRead More
ന്യൂഡൽഹി: ആഗോളതലത്തിൽ ചർച്ചയായ ‘എപ്‌സ്റ്റീൻ ഫയൽസിൽ’ പേര് പരാമർശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിക്ക് കേന്ദ്ര സർക്കാരിന്റെ ക്ലീൻ ചിറ്റ്. വിഷയത്തിൽ സർക്കാർ നടത്തിയ ആഭ്യന്തര പരിശോധനയിൽ മന്ത്രിക്കെതിരെ ആക്ഷേപകരമായ കണ്ടെത്തലുകളോ ക്രിമിനൽ ഇടപെടലുകളോ കണ്ടെത്താനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മന്ത്രിക്കെതിരെയുള്ള ആരോപണങ്ങൾ ഗൗരവമായി എടുത്ത സർക്കാർ അദ്ദേഹത്തിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. യുഎസ് നീതിന്യായ വകുപ്പിന്റെ ഫയലുകളിൽ പുരിയുടെ പേര് ഒന്നിലധികം തവണ പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളാണ് വിവാദത്തിന് വഴിവെച്ചത്. [&Read More
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി ഡൽഹി, ഹിമാചൽ പ്രദേശ് പോലീസ് സേനകൾ തമ്മിൽ ഹൈവേയിൽ നാടകീയമായ ഏറ്റുമുട്ടൽ. ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ പ്രതികളെ കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പോലീസ് സംഘത്തെ ഹിമാചൽ പോലീസ് തടയുകയും അവർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും ചെയ്തു. ഷിംലയിലെ റിസോർട്ടിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ ഡൽഹി പോലീസ് സംഘം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയതാണ് തർക്കത്തിന് ആധാരം. [&Read More
ന്യൂഡല്‍ഹി: ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും സംഘടനാ പാടവത്തെ പ്രശംസിച്ചുകൊണ്ടുള്ള പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. താന്‍ അവരുടെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുന്ന ആളാണെന്നും, പാര്‍ലമെന്റിലും നിയമസഭയിലും പുറത്തും വര്‍ഗീയ ശക്തികള്‍ക്കെതിരെ പടവെട്ടിയ ചരിത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് മുന്നോടിയായി ദിഗ്വിജയ് സിങ് എക്‌സില്‍ പങ്കുവച്ച ഒരു ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും ഒന്നിച്ചുള്ള 1996Read More
പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് നൽകിയ വിവരാവകാശ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. 243 മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് ദിവസത്തെ ദൃശ്യങ്ങൾ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്നുള്ള വിവരാവകാശ പ്രവർത്തകൻ അജയ് ബസുദേവ് ബോസ് നൽകിയ അപേക്ഷയാണ് നിരാകരിച്ചത്. 1961Read More