കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ ആക്രമണം. Read More
Tags :Attack
വംശീയ സംഘർഷങ്ങൾ വിട്ടൊഴിയാത്ത മണിപ്പൂരിൽ വീണ്ടും അക്രമം. മൂന്ന് പേർ കൊല്ലപ്പെട്ടു.Read More
‘ബിജെപി ഗുണ്ടകൾ ആസൂത്രിതമായി നേതാക്കളെ ലക്ഷ്യമിടുന്നു’;ആക്രമണത്തിൽ പരിക്കേറ്റ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്ക് നേരെയും ആക്രമണം.Read More
പശ്ചിമ ബംഗാളിലെ സോനാർപൂരിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണംRead More
മണിപ്പൂർ :മണിപ്പൂരിലെ കാങ്ങ്പോക്‌പി ജില്ലയിലുണ്ടായ ഒളി ആക്രമണത്തിൽ മൂന്ന് ക്രൈസ്തവ സഭാ നേതാക്കൾ കൊല്ലപ്പെട്ടു. ബുധനാഴ്‌ച അജ്ഞാത സംഘം നടത്തിയ വെടിവെപ്പിൽ നിരവധി പേർക്ക് പരിക്കേറ്റു. താദൗ ബാപ്റ്റിസ്റ്റ് അസോസിയേഷൻ (ടിബിഎ) നേതാക്കളായ വി സിത്ലൗ, വി കൈഗൗലുൻ, പാസ്റ്റർ പൗഗൗലെൻ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. മുൻ മണിപ്പൂർ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ജനറൽ സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട വി സിത്ലൗ. ചുരാചന്ദ്പൂർ ജില്ലയിലെ ലംകയിൽ നടന്ന ടിബിഎ കോൺഫറൻസിൽ പങ്കെടുത്ത ശേഷം രണ്ട് വാഹനങ്ങളിലായി കങ്ങ്പോക്‌പിയിലേക്ക് മടങ്ങുകയായിരുന്നു സംഘം. [&Read More
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ അക്രമിച്ച് ഷൂ നക്കിച്ചു.Read More
അധിനിവിഷ്ട കിഴക്കൻ ജറുസലേമിൽ ഫ്രഞ്ച് കന്യാസ്ത്രീയെ ആക്രമിച്ച കേസിൽ ഒരു ജൂത യുവാവിനെ അറസ്റ്റ് ചെയ്തതായി ഇസ്രയേലി പോലീസ് അറിയിച്ചുRead More
ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആർഎസ്എസുകാർ വളഞ്ഞിട്ട് മർദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു
ശാസ്താംകോട്ട: ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകനെ ആർഎസ്എസ് പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. ശൂരനാട് തെക്ക് കുമരൻചിറ ഉത്സവത്തിനിടെയുണ്ടായ ആക്രമണത്തിൽ പൃഥ്വിരാജിനാണ് (23) പരിക്കേറ്റത്. ഇടിവള കൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പൃഥ്വിരാജ് നിലവിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 10:30ഓടെ ഉത്സവത്തിന്റെ കെട്ടുകാഴ്ചയ്ക്കിടെയാണ് സംഭവം നടന്നത്. പൃഥ്വിരാജിനൊപ്പമുണ്ടായിരുന്ന ബന്ധുവായ ഭിന്നശേഷി യുവാവിനെ ഒരു സംഘം മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. കണ്ടാലറിയാവുന്ന 10 ഓളം പേർക്കെതിരെ [&Read More
ഹൈന്ദവ സംസ്‌കാരത്തിന് വിരുദ്ധം; വാലന്റൈൻസ് ഡേ ആഘോഷമാണെന്ന് ആരോപിച്ച് ചാരിറ്റി പരിപാടിഅലങ്കോലമാക്കി ബജ്‌റംഗ്
മധ്യപ്രദേശിൽ വിദ്യാർഥികൾ സംഘടിപ്പിച്ച ചാരിറ്റി പരിപാടിയിൽ അതിക്രമിച്ചു കയറി ബജ്‌റംഗ് ദൾ പ്രവർത്തകർ.Read More