തെൽ അവീവ്: തെക്കൻ ലബനാനിൽ ഇസ്രയേൽ സൈനികൻ യേശുക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ സ്ഥിരീകരണവുമായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്). സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിലുള്ളത് തങ്ങളുടെ സൈനികൻ തന്നെയാണെന്ന് ഐഡിഎഫ് സമ്മതിച്ചു. സംഭവത്തിൽ കുറ്റക്കാരനായ സൈനികനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ലബനാനിലെ സൈനിക നീക്കത്തിനിടെ ഇസ്രയേൽ സൈനികൻ ക്രിസ്തുരൂപം തകർക്കുന്ന ചിത്രം പുറത്തുവന്നത്. ഇത് ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടക്കത്തിൽ ചിത്രത്തിന്റെ ആധികാരികത പരിശോധിക്കുമെന്ന് പറഞ്ഞിരുന്ന സൈന്യം, പ്രാഥമിക അന്വേഷണത്തിന് [&Read More