സലാല/തെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം ഒമാൻ തീരത്തേക്കും വ്യാപിക്കുന്നു. ഒമാനിലെ സലാല തുറമുഖത്തിന് സമീപം അമേരിക്കൻ സൈന്യത്തെ പിന്തുണയ്ക്കുന്ന ലോജിസ്റ്റിക് കപ്പലിനെ തങ്ങൾ വിജയകരമായി ലക്ഷ്യം വെച്ചതായി ഇറാൻ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. ഇറാന്റെ ഖാത്തം അൽRead More
അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ നടത്തുന്ന യുദ്ധത്തിൽ ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യെമൻ ഹൂത്തികളും രംഗത്ത്.Read More
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിയത് എഴുപത്തിയെണ്ണായിരത്തിലധികം തവണയെന്ന് റിപ്പോർട്ട്Read More
വാഷിങ്ടൺ: ലോകത്തെ എണ്ണവ്യാപാരത്തിന്റെ ജീവനനാഡിയായ ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്. മയാമിയിൽ നടന്ന നിക്ഷേപക സംഗമത്തിൽ സംസാരിക്കവെയാണ് ഇറാൻ യുദ്ധത്തിലെ നിർണായകമായ ഈ ജലപാതയെക്കുറിച്ച് ട്രംപ് വിചിത്ര പരാമർശം നടത്തിയത്. ‘ഇറാൻ ട്രംപ് കടലിടുക്ക് തുറന്നുകൊടുക്കണം. സോറി, ഞാൻ ഉദ്ദേശിച്ചത് ഹോർമുസ് എന്നാണ്,’ എന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതു സദസിൽ വലിയ ചിരി പടർത്തി. എന്നാൽ, തൊട്ടുപിന്നാലെ ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ”ക്ഷമിക്കണം, വലിയൊരു തെറ്റാണ് സംഭവിച്ചത്. ‘അദ്ദേഹത്തിന് [&Read More
അമേരിക്കയുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു, ഇറാന്റെ പക്കൽ ഇനിയുമുണ്ട് ആയിരക്കണക്കിന് മിസൈലുകൾ: തകർക്കാനായത് 30
പശ്ചിമേഷ്യയിൽ ഇറാനുമായി നിലനിൽക്കുന്ന സൈനിക സംഘർഷത്തിനിടയിൽ അമേരിക്കൻ ഇന്റലിജൻസ് വിഭാഗം പുറത്തുവിട്ട പുതിയ റിപ്പോർട്ടുകൾ പ്രതിരോധ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്Read More
കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന അഴിമതി വിരുദ്ധ ‘ജെന് സി’ പ്രക്ഷോഭത്തിനിടെയുണ്ടായ കൂട്ടമരണങ്ങളിൽ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖകിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ വെടിവെയ്പ്പും അക്രമങ്ങളും തടയുന്നതിൽ ഇവർ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന അന്വേഷണ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അഴിമതിക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ 76 പേരാണ് കൊല്ലപ്പെട്ടത്. മണിക്കൂറുകളോളം നീണ്ട വെടിവെയ്പ്പ് തടയാൻ അന്നത്തെ സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് അന്വേഷണ [&Read More
പശ്ചിമേഷ്യയിൽ ഇറാനുമായി നിലനിൽക്കുന്ന കടുത്ത സൈനിക സംഘർഷത്തിനിടയിൽ അമേരിക്കയുടെ പക്കലുള്ള അത്യാധുനിക ടോമാഹോക്ക് മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നുRead More
തെഹ്റാൻ: തങ്ങൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന ഇറാൻ്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാന്റെ ആണവRead More
തെല് അവീവ്: ഇസ്രയേൽ പ്രതിരോധ സേനയുടെ (ഐഡിഎഫ്) നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന് സൈനിക മേധാവിയുടെ മുന്നറിയിപ്പ്. സൈന്യം സ്വയം തകർന്നു വീഴുന്ന അവസ്ഥയിലാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം നടന്ന അതീവ രഹസ്യമായ സെക്യൂരിറ്റി കാബിനറ്റ് യോഗത്തിലാണ് പത്ത് പ്രധാന ‘റെഡ് ഫ്ലാഗ്സ്’മുന്നറിയിപ്പുകൾ അദ്ദേഹം സർക്കാരിന് മുന്നിൽ സമർപ്പിച്ചതെന്ന് ’ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. നിലവിലെ സൈനിക ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ യുദ്ധക്കളത്തിൽ ഇസ്രയേലിന് വലിയ [&Read More
തെൽ അവീവ്: പശ്ചിമേഷ്യയിൽ യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ഇസ്രയേലിലെ ജനജീവിതം സ്തംഭിച്ചിട്ടില്ലെന്ന് മലയാളി സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ. ‘ഇസ്രയേൽ മല്ലു’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ പതിനയ്യായിരത്തോളം ഫോളോവേഴ്സുള്ള എൽദോ കുര്യാക്കോസാണ് തന്റെ പുതിയ വീഡിയോയിലൂടെ ഇസ്രയേലിലെ നിലവിലെ സാഹചര്യങ്ങൾ വിവരിക്കുന്നത്. കഴിഞ്ഞ തവണത്തെ ആക്രമണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇസ്രയേലിലേക്ക് എത്തുന്ന മിസൈലുകൾക്ക് പ്രഹരശേഷി കുറവാണെന്നാണ് എൽദോ നിരീക്ഷിക്കുന്നത്. ‘കഴിഞ്ഞ പ്രാവശ്യത്തേക്കാൾ ശക്തി കുറഞ്ഞവയാണ് ഇപ്പോൾ വരുന്നത്. പക്ഷേ, ഇത് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നുണ്ട്,’ അദ്ദേഹം വീഡിയോയിൽ [&Read More