അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെ നടന്ന വധശ്രമം കെട്ടിച്ചമച്ചതാണെന്ന് നാലിലൊന്ന് അമേരിക്കക്കാർ വിശ്വസിക്കുന്നതായി പുതിയ സർവ്വേRead More
ആഗോള ഡിജിറ്റൽ ലോകത്തിന്റെ ജീവനാഡിയായ കടലിനടിയിലെ ഇന്റർനെറ്റ് കേബിളുകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ഇറാൻ നീക്കം തുടങ്ങുന്നുRead More
വാഷിങ്ടൺ/ ഇസ്ലാമാബാദ്: ഇറാൻRead More
റബാത്ത്: മൊറോക്കോയിൽ നടന്ന ‘ആഫ്രിക്കൻ ലയൺ’ സംയുക്ത സൈനികാഭ്യാസത്തിനിടെ കാണാതായ രണ്ട് അമേരിക്കൻ സൈനികരിൽ ഒരാളുടെ മൃതദേഹാവശിഷ്ടങ്ങൾ അറ്റ്ലാന്റിക് സമുദ്രത്തിൽ. ആർട്ടിലറി യൂണിറ്റിലെ പ്ലാറ്റൂൺ ലീഡറായ ഫസ്റ്റ് ലഫ്റ്റനന്റ് കെൻഡ്രിക് ലാമോണ്ട് കീ ജൂനിയറിന്റെ മൃതദേഹമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽനിന്നു കണ്ടെത്തിയത്. വിവരം യുഎസ് ആർമി സ്ഥിരീകരിച്ചു. എന്നാൽ ഇദ്ദേഹത്തോടൊപ്പം കാണാതായ രണ്ടാമത്തെ സൈനികനെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിൽ നടത്തിയ ദീർഘമായ തിരച്ചിലിനൊടുവിലാണ് ആശ്വാസ വാർത്ത വരുന്നത്. മൊറോക്കോയുടെ പടിഞ്ഞാറൻ തീരത്ത് താൻRead More
വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് ആൺസുഹൃത്ത് എച്ച്ഐവി ബാധിച്ച സ്വന്തം രക്തം കുത്തിവെച്ച യുവതി ആത്മഹത്യ ചെയ്തു. Read More
‘ഇറാൻ യുദ്ധത്തിൽ കിതക്കുന്നത് അമേരിക്ക; ആയുധങ്ങൾ തീരുന്നു, തിരിച്ചടി മാത്രമുള്ള യുദ്ധത്തിൽ ജനതക്ക്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടത്തിന് വ്യക്തമായ സൈനിക പദ്ധതികളില്ലെന്നും രാജ്യം കടുത്ത ആയുധക്ഷാമം നേരിടുകയാണെന്നും ഡെമോക്രാറ്റിക് സെനറ്റർ മാർക്ക് കെല്ലി. യുദ്ധം രണ്ട് മാസം പിന്നിടുമ്പോൾ അമേരിക്കൻ സൈന്യത്തിന്റെ കരുത്ത് ചോരുകയാണെന്നും ഇത് മറ്റ് ആഗോള ഭീഷണികളെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിബിഎസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെ കെല്ലി തുറന്നടിച്ചത്. ഇറാനുമായുള്ള സംഘർഷം നീണ്ടുപോകുന്നത് പശ്ചിമേഷ്യയെ ഭീതിയിലാഴ്ത്തുന്നതിനൊപ്പം അമേരിക്കയെ അശക്തരാക്കുകയാണെന്ന് കെല്ലി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ [&Read More
ഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ അക്രമിച്ച് ഷൂ നക്കിച്ചു.Read More
ഇസ്ലാമാബാദ്/ന്യൂഡൽഹി: ഇന്ത്യRead More
ബംഗ്ലാദേശിലെ സനാതനി നേതാവും ഹിന്ദു സന്യാസിയുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.Read More
ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ വധിക്കപ്പെടുകയോ സൈനിക ആക്രമണത്തിലൂടെ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്താൽ, രാജ്യം ശത്രുക്കൾക്ക് നേരെ തനിയെ ആണവാക്രമണം നടത്തുമെന്ന് വ്യക്തമാക്കുന്ന പുതിയ ഭരണഘടനാ ഭേദഗതി ഉത്തര കൊറിയ അംഗീകരിച്ചുRead More