ജെറുസലേം: തെക്കൻ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികർക്ക് നേരെ തീവ്ര ജൂത കുടിയേറ്റക്കാരുടെ ആക്രമണം. ഹെബ്രോണിന് തെക്കുള്ള സമാനി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ ഫലസ്തീനികൾക്കും ജൂത കുടിയേറ്റക്കാർക്കുമിടയിൽ സംഘർഷം ഉടലെടുത്തതിനെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാനെത്തിയതായിരുന്നു സൈനികരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനിടെ അവിടെയുണ്ടായിരുന്ന ജൂത കുടിയേറ്റക്കാർ സൈനികർക്ക് നേരെ തിരിയുകയായിരുന്നു. സൈനികർക്ക് നേരെ കുടിയേറ്റക്കാർ കല്ലെറിയുകയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും ചെയ്തു. കല്ലേറിലാണ് ഒരു സൈനികന്റെ [&Read More
‘ആർഎസ്എസിനെയും റോയെയും നിരോധിക്കണം; സ്വത്തുക്കൾ കണ്ടുകെട്ടണം’-ഗുരുതര പരാമർശങ്ങളുമായി യുഎസ് സമിതി റിപ്പോർട്ട്, തിരിച്ചടിച്ച്
വാഷിങ്ടണ്: ഇന്ത്യയിലെ മതസ്വാതന്ത്ര്യ സാഹചര്യം മോശമാകുന്നു എന്നാരോപിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനും (റോ) എതിരെ ഉപരോധം ഏർപ്പെടുത്താൻ ശിപാർശ ചെയ്ത് യുഎസ് കമ്മീഷൻ. അമേരിക്കൻ ഗവൺമെന്റിന് കീഴിലുള്ള സ്വതന്ത്ര ഏജൻസിയായ യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (യുഎസ് സിഐആർഎഫ്) ആണ് തങ്ങളുടെ 2026Read More
വാഷിങ്ടൺ: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കങ്ങളിൽ പ്രതിഷേധിച്ച് വൈറ്റ് ഹൗസിൽ പൊട്ടിത്തെറി. യുഎസ് ദേശീയ ഭീകരവിരുദ്ധൃ സെന്റർ(എൻസിടിസി) ഡയറക്ടർ ജോ കെന്റ് രാജിവെച്ചു. ഇറാൻ യുദ്ധം അമേരിക്കയുടെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കുമെന്നും രാജ്യം വലിയൊരു ഭീകരാക്രമണ ഭീഷണി നേരിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അപ്രതീക്ഷിത രാജി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കെന്റിന്റെ നീക്കം വൈറ്റ് ഹൗസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാൻ അമേരിക്കയ്ക്ക് ഭീഷണിയല്ലെന്നും ഇസ്രയേലിന്റെ സമ്മർദത്തിനു വഴങ്ങിയാണ് അമേരിക്ക യുദ്ധത്തിനിറങ്ങിയതെന്നും വിമർശിച്ചുകൊണ്ടാണു രാജി. പശ്ചിമേഷ്യൻ യുദ്ധം മൂന്നാം [&Read More
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അദ്ദേഹം ജീവനോടെയുണ്ടോ എന്നതിനെക്കുറിച്ചും മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങൾ പുതിയ വിവാദങ്ങളിലേക്ക്Read More
റഡാറുകൾക്ക് പിടികൊടുക്കില്ല, പ്രതിരോധം അസാധ്യം; ഇറാന് ഇനിയും പുറത്തെടുക്കാത്ത ‘മിസൈല് ഭീകരന്മാര്’
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കെ, ഇറാന്റെ പക്കലുള്ള അത്യാധുനിക ബാലിസ്റ്റിക് മിസൈലുകൾ ലോകശക്തികളെ ഒരുപോലെ അമ്പരപ്പിക്കുകയാണ്Read More
ന്യൂഡൽഹി: ഗൾഫ് മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇന്ത്യ പിടിച്ചെടുത്ത മൂന്ന് എണ്ണ ടാങ്കറുകൾ തിരികെ നൽകണമെന്ന് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കുന്നതിന് പകരമായാണ് ഇറാൻ ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ ഇറാൻ അംബാസഡർ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ അനധികൃത എണ്ണ വ്യാപാരം സംശയിച്ച് മുംബൈ തീരത്തുനിന്നാണ് ‘സ്റ്റെല്ലാർ റൂബി’, ‘അസ്ഫാൽറ്റ് സ്റ്റാർ’, ‘അൽ [&Read More
വാഷിങ്ടൺ: ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നീ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ പ്രത്യാക്രമണങ്ങളുടെ വ്യാപ്തി അമേരിക്കയെ ഞെട്ടിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പ്രതികാര നടപടികൾ തങ്ങൾ അപ്രതീക്ഷിതമായാണ് നേരിട്ടതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സമ്മതിച്ചു. “അവർ മിഡിൽ ഈസ്റ്റിലെ മറ്റ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഖത്തർ, സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിൽ അവർ മിസൈൽ ആക്രമണം നടത്തി. ഞങ്ങൾ ശരിക്കും ഞെട്ടിപ്പോയി,” ട്രംപ് പറഞ്ഞു. ഇറാന്റെ തിരിച്ചടി ആശ്ചര്യകരമാണെന്നും അദ്ദേഹം [&Read More
ഇറാനുമായി യുദ്ധം ആരംഭിച്ചതിനു പിന്നാലെ ഇസ്രയേലിന്റെ പ്രതിരോധ മിസൈൽ ശേഖരം കാലിയാവുന്നു.Read More
ന്യൂയോർക്ക്: ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ ഒരു വർഷത്തിലേറെയായി യുഎസിൽ ഇമിഗ്രേഷൻ തടങ്കലിലായിരുന്ന ലെഖാ കോർഡിയ (33) മോചിതയായി. കഴിഞ്ഞ വർഷം മാർച്ച് 13 മുതൽ തടവിലായിരുന്ന ഇവരെ ജാമ്യത്തിൽ വിട്ടയക്കാൻ ഇമിഗ്രേഷൻ ജഡ്ജി ഉത്തരവിടുകയായിരുന്നു. ടെക്സസിലെ അൽവാരാഡോയിലുള്ള പ്രൈറിലാൻഡ് ഡിറ്റൻഷൻ സെന്ററിൽ നിന്നാണ് കോർഡിയ പുറത്തിറങ്ങിയത്. “ഞാൻ സ്വതന്ത്രയാണ്, ഒരു വർഷത്തിന് ശേഷം ഒടുവിൽ മോചനം ലഭിച്ചിരിക്കുന്നു” എന്ന് പുഞ്ചിരിയോടെ അവർ പ്രതികരിച്ചു. കോർഡിയയുടെ മോചനത്തിൽ കുടുംബാംഗങ്ങളും നിയമസംഘവും ആശ്വാസം രേഖപ്പെടുത്തി. മുൻപ് രണ്ട് [&Read More