ന്യൂഡൽഹി: പാകിസ്ഥാനിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ സൈനിക നീക്കമായ ‘ഓപറേഷൻ സിന്ദൂർ’ സമയത്ത് കൊല്ലപ്പെട്ട ആറ് ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിന്റെ വെബ്സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് രാജ്യം കാത്ത ധീരന്മാരുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്മാരകത്തിലെ മതിൽ ത്രീഡിയിൽ 2025Read More
Tags :ഓപറേഷൻ സിന്ദൂർ
ജയ്പൂർ: പാക് ചാരസംഘടനയ്ക്കു വേണ്ടി ഇന്ത്യയുടെ സൈനിക രഹസ്യങ്ങൾ ചോർത്തിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ അൽവാർ ഈറ്റാറാണ സൈനിക ക്യാമ്പ് പരിസരത്തുനിന്നാണ് ജോധ്പൂർ സ്വദേശിയായ കുന്ദൻ ബിഷ്‌ണോയ്(20) അറസ്റ്റിലായത്. മിലിട്ടറി ഇന്റലിജൻസും രാജസ്ഥാൻ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. പാകിസ്ഥാൻ ഇന്റലിജൻസ് ഓപറേറ്റീവ്‌സിന്(പിഐഒ) വേണ്ടി സജീവ ഏജന്റായി പ്രവർത്തിച്ചിരുന്ന ഇയാൾ, ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങളും ഭൂപടങ്ങളും അതിർത്തി കടത്തിവിട്ടതായി സുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചതായി ‘ദൈനിക് ഭാസ്‌കർ’ റിപ്പോർട്ട് ചെയ്തു. ചാരപ്രവർത്തനത്തിലൂടെ ലഭിക്കുന്ന വൻ തുക ഉപയോഗിച്ച് [&Read More
ശത്രുറഡാറുകളുടെ കണ്ണുവെട്ടിച്ച് റിസ്‌വാൻ മാലിക് സുഖോയ് പോർവിമാനത്തിൽ പാക് അതിർത്തി കടന്നു; ഭീകരകേന്ദ്രങ്ങൾക്ക്
ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കാൻ ഇന്ത്യൻ വ്യോമസേന പാകിസ്താനിലെ ഭീകരകേന്ദ്രങ്ങളിൽ നടത്തിയ ‘ഓപറേഷൻ സിന്ദൂർ’ മിന്നലാക്രമണത്തിന് ഒരു വർഷം തികയുകയാണ്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളും ഡ്രോണുകളും സർവസജ്ജമായി നിലയുറപ്പിച്ച ആ രാത്രി, ഏതൊരു അത്യാധുനിക പോർവിമാനത്തിനും അതൊരു മരണക്കെണിയായിരുന്നു. എന്നാൽ, ഇന്ത്യൻ വ്യോമസേനയുടെ സ്‌ക്വാഡ്രൺ ലീഡർ റിസ്വാൻ മാലിക്കിന് അതൊന്നും ഒരു തടസ്സമായിരുന്നില്ല. മരണഭയമില്ലാതെ തന്റെ സുഖോയ് Read More
വാഷിങ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൈനിക സംഘർഷം അവസാനിപ്പിച്ചത് തന്റെ കർശനമായ ഇടപെടലാണെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. സംഘർഷം തുടർന്നാൽ ഇരു രാജ്യങ്ങൾക്കും മേൽ 200 ശതമാനം വ്യാപാര നികുതി ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയതായും ഇതോടെയാണ് ഇരുപക്ഷവും യുദ്ധം നിർത്തിയതെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനിടയിൽ 11 യുദ്ധവിമാനങ്ങൾ തകർന്നതായും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ‘ബോർഡ് ഓഫ് പീസ്’ സമാധാന സമിതിയുടെ ഉദ്ഘാടന യോഗത്തിലായിരുന്നു ട്രംപിന്റെ പുതിയ അവകാശവാദങ്ങൾ. 2025 [&Read More