28/03/2026
[fontresizer_tawhidurrahmandear_widget]

Tags :Election commission

Kerala

തിരുവനന്തപുരത്ത് വോട്ടർപട്ടികയിൽ നിന്ന് 85,000 ഫ്ലാറ്റ് നിവാസികൾ പുറത്ത്; പ്രതിസന്ധിയായി ‘നോ മാപ്പിങ്’

തിരുവനന്തപുരം: തലസ്ഥാനത്തെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ നിന്നായി 1.61 ലക്ഷം വോട്ടർമാർ വോട്ടർപട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി റിപ്പോർട്ട്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (Read More

Kerala

തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം; എസ്‌ഐആർ അന്തിമ പട്ടികയിൽ വൻ വോട്ട് ചോർച്ച-മുന്നണികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർപട്ടിക പുതുക്കിയപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ് രേഖപ്പെടുത്തിയത് രാഷ്ട്രീയ മുന്നണികളെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്താകെ 8.97 ലക്ഷം വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായപ്പോൾ, തിരുവനന്തപുരം ജില്ലയിലെ നാല് പ്രധാന നഗര മണ്ഡലങ്ങളിൽ മാത്രം ഒന്നര ലക്ഷത്തിലധികം വോട്ടർമാരുടെ കുറവുണ്ടായതാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നത്. പ്രത്യേകിച്ചും സംസ്ഥാനത്ത് ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിലാണ് വൻ തോതിൽ വോട്ട് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം: 47647, [&Read More

India

‘മുസ്‌ലിം വോട്ടുകൾ കൂട്ടത്തോടെ വെട്ടുന്നു’; ഗ്യാനേഷ് കുമാറിനെതിരെ നിയമനടപടിയുമായി തൃണമൂൽ | Gyanesh

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തേരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന വോട്ടർപട്ടിക തീവ്ര പരിശോധനയിൽ (എസ്ഐആർ) മുസ്‌ലിം വിഭാഗങ്ങളെ ലക്ഷ്യം വെച്ച് വ്യാപകമായി പേര് വെട്ടിമാറ്റുന്നു എന്നാരോപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പരാതി. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ കാണിങ് ഈസ്റ്റ് എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സാവക്കത്ത് മൊല്ലയുടെ നേതൃത്വത്തിലാണ് പോലീസിൽ പരാതി നൽകിയത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിൽ വോട്ടർമാരെ ബോധപൂർവം ഒഴിവാക്കാൻ ഗൂഢാലോചന നടക്കുന്നു എന്നാണ് തൃണമൂൽ ആരോപിക്കുന്നത്. (Read More

Main story

എസ്‌ഐആർ അന്തിമ പട്ടികയില്‍ കേരളത്തിൽ 9 ലക്ഷം പേർ പുറത്ത്; ഏറ്റവും കൂടുതൽ

ന്യൂഡല്‍ഹി/ തിരുവനന്തപുരം: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന തീവ്ര വോട്ടർപട്ടിക പരിശോധന(എസ്ഐആർ) നടപടികൾ പൂർത്തിയായപ്പോൾ വോട്ടർമാരുടെ എണ്ണത്തിൽ വൻ കുറവ്. പുതുക്കിയ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ രാജ്യത്താകെ വോട്ടർമാരുടെ എണ്ണത്തിൽ 7.93 ശതമാനമാണു നീക്കം ചെയ്യപ്പെട്ടത്. ഏകദേശം 1.70 കോടി വോട്ടർമാരാണ് വിവിധ സംസ്ഥാനങ്ങളിലായി പട്ടികയിൽനിന്ന് പുറത്തായത്. (Read More

Main story

പാലക്കാട് വോട്ടർപട്ടികയിൽ വൻ ക്രമക്കേട്; ഒഴിവാക്കിയവർ വീണ്ടും പട്ടികയിൽ, നീക്കം ബി.എൽ.ഒമാർ അറിയാതെ

പാലക്കാട്: ജില്ലയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി. കരട് പട്ടികയിൽ നിന്ന് ബി.എൽ.ഒ.മാർ കൃത്യമായ പരിശോധന നടത്തി ഒഴിവാക്കിയ നൂറുകണക്കിന് ആളുകളെ, ഉദ്യഗസ്ഥർ അറിയാതെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ (ഇ.ആർ.ഒ.) തലത്തിൽ നടത്തിയ കൂട്ടിച്ചേർക്കലുകളിലാണ് ഈ അട്ടിമറി നടന്നതെന്നാണ് ആരോപണം. സ്ഥലം മാറിപ്പോയവർ, മരണപ്പെട്ടവർ, മറ്റ് വാർഡുകളിൽ വോട്ടുള്ളവർ എന്നിങ്ങനെ ബി.എൽ.ഒ.മാർ നേരിട്ട് പരിശോധന നടത്തി നീക്കം ചെയ്ത എ.എസ്.ഡി. (Read More

Kerala

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ; വോട്ട് തള്ളാൻ പരാതിനൽകിയ ബിജെപി നേതാവിനെതിരേ കേസെടുക്കുമെന്ന്

കാസർകോട്: മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെയെന്ന് അധികൃതർ. കയ്യാർ കണ്ണങ്കാടിയിലെ മുഹമ്മദിന്റെ പൗരത്വം ചോദ്യം ചെയ്ത് ബിജെപി നേതാവ് നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതോടെയാണ് ജില്ലാ കളക്ടറുടെ നടപടി. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നോണ്ടയ്‌ക്കെതിരേ കേസെടുക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ കെ ഇമ്പശേഖർ ഉത്തരവിട്ടു. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെ പഞ്ചായത്തിലെ 128ാം നമ്പർ ബൂത്തിലെ വോട്ടറായ മുഹമ്മദിനെതിരെയാണ് ബിജെപി നേതാവ് പരാതി നൽകിയിരുന്നത്. പൗരത്വമില്ലാത്തതിനാൽ വോട്ടർപട്ടികയിൽ [&Read More

India

ഇവിഎം മാറി, ബാലറ്റ് വന്നു; തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്തുവാരി കോൺഗ്രസ്

ഹൈദരാബാദ്: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നടന്ന നിർണായകമായ തെലങ്കാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് ഉജ്ജ്വല വിജയം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലും ഏഴു മുൻസിപ്പൽ കോർപറേഷനുകളിലുമായി നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയാണ് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആധിപത്യം ഉറപ്പിച്ചത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 2,996 വാർഡുകളിൽ 1,537Read More

Main story

സ്പീക്കർക്കു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കുമെതിരെ നടപടിക്ക് പ്രതിപക്ഷം; ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെ രാഷ്ട്രീയമായി പ്രതിരോധത്തിലാക്കാൻ വൻ നീക്കങ്ങളുമായി പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിനും, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾക്കും പ്രതിപക്ഷം നോട്ടീസ് നൽകാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. മാർച്ച് മാസത്തിൽ പാർലമെന്റ് പുനരാരംഭിക്കുമ്പോൾ ഈ വിഷയങ്ങളിൽ ഔദ്യോഗികമായി നോട്ടീസ് നൽകാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനുള്ള നീക്കം കേന്ദ്ര സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. [&Read More

Main story

വോട്ടിങ് കഴിഞ്ഞ് അഞ്ച് മണിക്കൂറിനുശേഷം ധാബയ്ക്ക് മുന്നിൽ നിർത്തിയിട്ട കാറിൽ ഇവിഎമ്മുകൾ; മഹാരാഷ്ട്രയിൽ

മുംബൈ: മഹാരാഷ്ട്രയിലെ സോളാപൂരിൽ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം സ്വകാര്യ വാഹനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ (ഇവിഎം) കണ്ടെത്തി. സോളാപൂരിലെ മോഹോൾ ടൗണിലെ ഒരു റോഡരികിലെ ധാബയ്ക്കു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്യുവിയിലാണ് രണ്ട് സെറ്റ് ഇവിഎമ്മുകൾ കണ്ടെത്തിയത്. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി വോട്ടെടുപ്പ് ശനിയാഴ്ച വൈകുന്നേരം 5.30Read More