18/04/2026
[fontresizer_tawhidurrahmandear_widget]

Tags :Valparai Accident

Kerala

അക്ഷരം പകര്‍ന്നവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; വിതുമ്പലടങ്ങാതെ പാങ്ങിലെ വിദ്യാലയമുറ്റം

മലപ്പുറം: അക്ഷരമുറ്റത്തേക്ക് തങ്ങളെ കൈപിടിച്ചു നടത്തിയ ഗുരുനാഥന്മാർക്ക് വിടചൊല്ലാനാകാതെ ഒരു നാട് മുഴുവൻ വിറങ്ങലിച്ചു നിൽക്കുകയാണ്. വാൽപ്പാറയിലെ ആഴമേറിയ കൊക്കയിലേക്ക് മറഞ്ഞത് അധ്യാപകരല്ല, മറിച്ച് മലപ്പുറം പാങ്ങിലെ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്നേഹവും തണലുമായിരുന്നു. പ്രിയപ്പെട്ട മജീദ് മാഷും റംല ടീച്ചറും സുഹ്‌റ ടീച്ചറും ആശ ടീച്ചറുമെല്ലാം ചേതനയറ്റ മടക്കയാത്രയിൽ പാങ്ങിന്റെ മണ്ണിൽ അവസാനമായി എത്തിയപ്പോൾ, അണപൊട്ടിയൊഴുകുന്ന കണ്ണീരോടെയാണ് പൂർവവിദ്യാർഥികളും നാട്ടുകാരും അവരെ എതിരേറ്റത്. എൽകെജി മുതൽ തങ്ങളെ ചേർത്തുപിടിച്ച അധ്യാപകരുടെ വേർപാട് ആ പിഞ്ചുമനസ്സുകൾക്കും കൗമാരക്കാർക്കും [&Read More

Main story

വാൽപ്പാറ ദുരന്തം: അവധിക്കാലത്ത് ഒത്തുകൂടാൻ പോയി, തീരാനോവായി ആ 9 പേർ

മലപ്പുറം: അവധിക്കാലം ആഘോഷിക്കാൻ ഒത്തുകൂടി യാത്ര പുറപ്പെട്ട മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും നാടിന് തീരാനോവായി മാറി. തമിഴ്‌നാട്ടിലെ പൊള്ളാച്ചിക്കടുത്ത് വാൽപ്പാറയിൽ ഇവർ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് എണ്ണൂറോളം അടി താഴ്ചയിലേക്ക് മറിഞ്ഞാണ് ഒൻപത് പേർ ദാരുണമായി മരണപ്പെട്ടത്. മരിച്ചവരിൽ ഒരു കുട്ടിയും ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. സ്കൂൾ പ്രധാന അധ്യാപിക അജിത (54), അധ്യാപികമാരായ റംല (52), സുഹറ (43), സുഹറയുടെ മകൻ ഹിഷാം [&Read More