വാഷിങ്ടൺ: പ്രശസ്തമായ പാചക സ്പ്രേ (Read More
യൂറോപ്പിന്റെ ചരിത്രം മാറ്റിമറിക്കുന്ന കണ്ടെത്തൽ; ഡെൻമാർക്കിൽ 2000 വർഷം പഴക്കമുള്ള വൻ ക്ഷേത്രസമുച്ചയം
കോപ്പൻഹേഗൻ: വടക്കൻ യൂറോപ്പിലെ പുരാതന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തലുമായി പുരാവസ്തു ഗവേഷകർ. ഡെൻമാർക്കിലെ മധ്യ ജട്ട്ലാൻഡിലുള്ള ഹെഡെഗാർഡിൽ ഏകദേശം 2000 വർഷം പഴക്കമുള്ള കൂറ്റൻ ഇരുമ്പുയുഗ ക്ഷേത്രവും കോട്ടകെട്ടിയുറപ്പിച്ച വാസസ്ഥലവുമാണ് കണ്ടെത്തിയത്. മ്യൂസിയം മിഡ്റ്റ്ജൈലാൻഡ് നടത്തിയ ദീർഘകാല ഗവേഷണത്തിനൊടുവിലാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ ‘പവർ സെന്റർ’ വെളിപ്പെട്ടത്. അപൂർവ്വമായ വാസ്തുവിദ്യയും മതപരമായ പ്രാധാന്യവും ഏകദേശം ബിസി 50നും എ.ഡി 50നും ഇടയിലുള്ള കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിന് 16 മീറ്റർ വലിപ്പമാണുള്ളത്. ശക്തമായ തൂണുകളാൽ ചുറ്റപ്പെട്ട [&Read More
തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം. കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്ക്വാഡും പരിശോധനയുടെ ഭാഗമായി. പ്രാഥമിക പരിശോധനയിൽ സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. [&Read More
ബെർലിൻ: ജർമ്മനിയിൽ നടന്ന മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിനിടെ പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനെത്തിയ മുനീറിനോട് തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ കർശനമായി ആവശ്യപ്പെടുകയായിരുന്നു. “നിങ്ങളുടെ ഐഡി എവിടെ? അത് കാണുന്ന രീതിയിൽ ധരിക്കൂ” എന്ന് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ലോക നേതാക്കളും നയതന്ത്രജ്ഞരും പങ്കെടുക്കുന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവിക്കുണ്ടായ അനുഭവം പാകിസ്ഥാന് [&Read More
അമേരിക്കയുടെ ‘രഹസ്യനീക്കം’ ചൈന ഇറാന് ചോർത്തി? ജോർദാനിലെ മിസൈൽ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങൾ പുറത്ത്
ബെയ്ജിങ്/തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കെ, അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ഇറാന് ചോർത്തി ചൈന. ജോർദാനിൽ അമേരിക്ക അതീവ രഹസ്യമായി വിന്യസിച്ച ‘താഡ്’ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനങ്ങളാണ് ചൈനീസ് ഉപഗ്രഹങ്ങൾ പകർത്തി പരസ്യമാക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ ഉൾപ്പെടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ചൈനീസ് കമ്പനിയായ ‘മിസാർ വിഷൻ’ പകർത്തിയ ചിത്രങ്ങളിൽ, ജോർദാനിലെ മുവാഫഖ് സാൾട്ടി എയർ ബേസിലെ അമേരിക്കൻ റഡാറുകളും മിസൈൽ ലോഞ്ചറുകളും [&Read More
അമേരിക്കയെ കൂട്ടുപിടിച്ച് രഹസ്യനീക്കം, ജനകീയ പ്രക്ഷോഭം ഹൈജാക്ക് ചെയ്യാൻ ശ്രമം-ബംഗ്ലാദേശിൽ പാളിയ ജമാഅത്തെ
ബംഗ്ലാദേശിൽ ശൈഖ് ഹസീനയുടെ പതനത്തിന് ശേഷം നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ, രാജ്യം പുതിയ രാഷ്ട്രീയ ദിശയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് കുതിക്കുമ്പോൾ, ഫലം വരും വരെ അധികാരം ഉറപ്പിച്ച മട്ടിലായിരുന്ന ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയമായി തകർന്നിരിക്കുകയാണ്. ജമാഅത്ത് പയറ്റിയ തന്ത്രങ്ങളെല്ലാം ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, വോട്ടർമാർ അവരെ പൂർണമായും കൈവിട്ടുവെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജമാഅത്തെ ഇസ്ലാമി മൂന്ന് [&Read More
പ്രവാസം കഴിഞ്ഞ് അധികാരത്തിലേക്ക്; ബംഗ്ലാദേശിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിൽ ബിഎൻപിക്ക് ചരിത്രവിജയം
ധാക്ക: കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കും പ്രക്ഷോഭങ്ങൾക്കും ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബിഎൻപി) വൻ വിജയത്തിലേക്ക്. ആകെയുള്ള 300 സീറ്റുകളിൽ 212 എണ്ണം നേടി ബിഎൻപി ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. ഇതോടെ 17 വർഷത്തെ പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായി. അതേസമയം, സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമി 70 സീറ്റുകൾ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. തോൽവി സമ്മതിച്ച ജമാഅത്ത് നേതാവ് ഷഫീഖുർ റഹ്മാൻ, വരുംദിവസങ്ങളിൽ പോസിറ്റീവ് രാഷ്ട്രീയമാകും [&Read More
ദമാസ്കസ്: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സൈനിക സാന്നിധ്യം അവസാനിപ്പിച്ച്, സിറിയയിലെ തന്ത്രപ്രധാനമായ അൽRead More
വാഷിങ്ടൺ: പുതിയ സൈനിക നീക്കത്തിനിടെ രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾ നടുക്കടലിൽ കൂട്ടിയിടിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രത്യേക സൈനിക ഓപറേഷന്റെ ഭാഗമായി പട്രോളിങ് നടത്തുകയായിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച തെക്കേ അമേരിക്കൻ തീരത്താണു സംഭവം. അപകടത്തിൽ രണ്ട് നാവിക ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി നേവി വൃത്തങ്ങൾ അറിയിച്ചു. യുഎസ്എസ് ട്രക്സ്റ്റൺ എന്ന ഡിസ്ട്രോയർ വിഭാഗത്തിൽപ്പെട്ട യുദ്ധക്കപ്പലും, യുഎസ്എൻഎസ് സപ്ലൈ എന്ന ഫാസ്റ്റ് കോംബാറ്റ് സപ്പോർട്ട് കപ്പലുമാണ് കൂട്ടിയിടിച്ചത്. കടലിൽ വെച്ച് സഞ്ചരിച്ചുകൊണ്ട് തന്നെ ഇന്ധനം [&Read More
റൈഫിളുമായി തക്കംപാര്ത്ത് അക്രമിസംഘം, രക്ഷപ്പെട്ടത് നടുക്കടലിലൂടെ 4 മണിക്കൂർ പറന്ന്; ഗുസ്താവോ പെട്രോയ്ക്കെതിരെ
ബൊഗോട്ട: ‘കൊല്ലപ്പെടാതിരിക്കാൻ നാല് മണിക്കൂറോളം ഞങ്ങൾ നടുക്കടലിലേക്ക് യാത്ര തിരിച്ചു, ഒടുവിൽ നിശ്ചയിക്കാത്ത ഒരിടത്ത് ഇറങ്ങേണ്ടി വന്നു,’Read More