11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Israel

World

സൗദിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ ആക്രമണം: റഷ്യൻ ഉപഗ്രഹ ചിത്രങ്ങൾ ചാരപ്പണി നടത്തിയെന്ന്

കീവ്: സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നിൽ റഷ്യൻ സഹായമുണ്ടെന്ന് യുക്രേനിയൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺRead More

Iran

‘ഈ കുറ്റവാളികളെ ഓർക്കുക’; മിനാബ് സ്കൂൾ ആക്രമണത്തിന് പിന്നിലെ യുഎസ് ഉദ്യോഗസ്ഥരുടെ പേരുകൾ

തെഹ്‌റാൻ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 175 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഉത്തരവാദികളായ രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇറാൻ വെളിപ്പെടുത്തി. യുഎസ്എസ് സ്പ്രൂയൻസിലെ കമാൻഡിങ് ഓഫീസർ ലീ ആർ ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ യോർക്ക് എന്നിവരെയാണ് കുറ്റവാളികൾ എന്ന് വിശേഷിപ്പിച്ച് ഇറാൻ പരസ്യമായി തിരിച്ചറിഞ്ഞത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിലെ ഇറാനിയൻ എംബസികൾ വഴി ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ഫെബ്രുവരി 28Read More

India

’വ്യാജ വാർത്തകളിൽ വഞ്ചിതരാകരുത്’; പശ്ചിമേഷ്യൻ യുദ്ധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പടരുന്ന വ്യാജ വാർത്തകൾക്കെതിരെയും തെറ്റായ വിവരങ്ങൾക്കെതിരെയും രാജ്യത്തെ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിലൂടെയാണ്’ പ്രധാനമന്ത്രി സുപ്രധാന സന്ദേശം നൽകിയത്. രാജ്യം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഐക്യത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കിംവദന്തികളിൽ വിശ്വസിക്കരുതെന്നും സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം ആഗോളതലത്തിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും 1.4 ബില്യൺ [&Read More

Main story

‘ഞങ്ങളുടെ മണ്ണിൽ കാലുകുത്തുന്ന യുഎസ് സൈനികർ ശവപ്പെട്ടിയിലേ മടങ്ങൂ’; കരസേനാ നീക്കത്തിന് അമേരിക്കക്ക്‌

വാഷിങ്‌ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിൽ ഒരു മാസം നീണ്ട അനിശ്ചിതത്വത്തിന് പിന്നാലെ, ഇറാനെതിരെ പരിമിതമായ തോതിലുള്ള കരസേനാ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനിലെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുക, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരദേശ മേഖലകളിൽ മിന്നൽ റെയ്ഡുകൾ നടത്തുക എന്നിവയാണ് പെന്റഗണിന്റെ ലക്ഷ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 3,500 മറൈൻ സൈനികരടങ്ങുന്ന പ്രത്യേക ദൗത്യസംഘം പശ്ചിമേഷ്യയിൽ എത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (Read More

World

മോദി-ട്രംപ് ഫോണ്‍ കോളില്‍ ഇലോണ്‍ മസ്കും? വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ ഇലോൺ മസ്ക് പങ്കുചേർന്നുവെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം തള്ളി. മാർച്ച് 24Read More

World

ബങ്കറിലേക്ക് ഓടാൻ വെറും 15 സെക്കന്റ്, സൈറണുകൾ മുഴങ്ങിയത് 78,000 തവണ; ഇസ്രയേലിലെ

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രയേലിലുടനീളം അപായ സൈറണുകൾ മുഴങ്ങിയത് എഴുപത്തിയെണ്ണായിരത്തിലധികം തവണയെന്ന് റിപ്പോർട്ട്Read More

World

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ മിസൈൽ വർഷം; സ്റ്റീൽ പ്ലാൻ്റുകളും ആക്രമിച്ചു

തെഹ്‌റാൻ: തങ്ങൾക്കെതിരെ പ്രതികാരം ചെയ്യുമെന്ന ഇറാൻ്റെ മുന്നറിയിപ്പിന് പിന്നാലെ, ഇറാന്റെ ആണവRead More

Qatar

യുദ്ധം കാരണം എംആർഐ സ്കാനിങ്ങിലും പ്രതിസന്ധി; കാരണം ഇതാണ്

ദോഹ: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിൽ വർധിച്ചുവരുന്ന സൈനിക സംഘർഷം ആഗോള ഹീലിയം വിതരണ ശൃംഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ലോകത്തെ ഹീലിയം ഉൽപ്പാദനത്തിന്റെ മൂന്നിലൊന്ന് കൈയാളുന്ന ഖത്തറിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണവും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളുമാണ് ലോകമെമ്പാടുമുള്ള ആശുപത്രികളിലെ എംആർഐ സ്കാനിങ്ങിനെയും സെമികണ്ടക്ടർ വ്യവസായത്തെയും ആശങ്കയിലാഴ്ത്തുന്നത്. ലോകത്തെ ഏറ്റവും വലിയ എൽഎൻജി (Read More

Main story

’ഇറാന്‍ 7 ദിവസം ചോദിച്ചു;ഞാന്‍ 10 ദിവസംനല്‍കി’; ഊര്‍ജ പ്ലാന്‍റുകൾ ആക്രമിക്കുന്നത് വീണ്ടും

വാഷിഘങ്ടൺ: ഇറാനിലെ ഊർജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നത് അമേരിക്ക വീണ്ടും നീട്ടി. ഇറാൻ ഏഴ് ദിവസത്തെ സാവകാശമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ താൻ 10 ദിവസം അനുവദിച്ചതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രിൽ 6 വരെ ഇറാന്റെ ഊർജ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഉണ്ടാകില്ല. ഇറാനുമായുള്ള സമാധാന ചർച്ചകൾ വളരെ നന്നായി പുരോഗമിക്കുകയാണെന്നും രാജ്യം കരാറിനായി യാചിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ട്രംപിന്റെ വാദങ്ങളെ പൂർണമായും തള്ളിക്കൊണ്ട് ഇറാൻ രംഗത്തെത്തി. [&Read More