ലഖ്‌നൗ: ഉത്തർപ്രദേശിലെ ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മതപണ്ഡിതനായ മൗലാന തൗസീഫ് റാസ മസ്ഹാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും പ്രതിപക്ഷ നേതാക്കളും. ഇതൊരു അപകടമല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച ഇവർ സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. തൗസീഫ് ട്രെയിനിൽ ക്രൂരമായ ആക്രമണത്തിന് ഇരയായിരുന്നെന്നും കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ദിവസമാണ് ബറേലിയിൽ റെയിൽവേ ട്രാക്കിന് സമീപം മൗലാന തൗസീഫ് റാസയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിൽനിന്ന് അബദ്ധത്തിൽ [&Read More