തെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും തുടർച്ചയായ വ്യോമാക്രമണങ്ങൾ ഇറാന്റെ മിസൈൽ പ്രഹരശേഷിയെ കാര്യമായി ബാധിച്ചിട്ടില്ലെന്ന് ഉന്നത സൈനിക വക്താവ്. പുതിയ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയും എല്ലാ മിസൈൽ നഗരങ്ങളിലും പുതിയ ടീമുകളെ വിന്യസിച്ചും ശത്രുക്കളുടെ നീക്കങ്ങളെ അതിവേഗം പ്രതിരോധിക്കാൻ ഇറാന് സാധിക്കുന്നുണ്ട്. യുദ്ധത്തിന്റെ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പുതിയ മിസൈലുകൾ വിക്ഷേപിക്കുന്നതിൽ ഇറാന്റെ മിസൈൽ നഗരങ്ങൾ വൈദഗ്ധ്യം നേടിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കൽ ഇനി ഏതാനും നൂറ് മിസൈലുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന ഇസ്രയേൽ സൈന്യത്തിന്റെ വാദം [&Read More
Tags :Iran war
തെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ചരിത്രപ്രധാനമായ ജൂത ദേവാലയം പൂർണമായും തകർന്നു. ഇന്നു പുലർച്ചെ നാല് മണിയോടെ തെഹ്റാനിലെ ഫലസ്തീൻ സ്ട്രീറ്റിലുള്ള റാഫിRead More
വാഷിങ്ടൺ: ഇറാന് നൽകിയ 48 മണിക്കൂർ അന്ത്യശാസനം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് പരകോടിയിലെത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനെ പൂർണമായി അവസാനിപ്പിക്കുമെന്നും ഇന്ന് രാത്രി ഒരു നാഗരികതയുടെ അന്ത്യം കുറിക്കാൻ പോകുകയാണെന്നുമാണ് ഏറ്റവുമൊടുവിൽ ട്രംപിന്റെ ഭീഷണി. എന്നാൽ, ശക്തമായ ഭാഷയിലാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്. അലക്‌സാണ്ടർക്കും മംഗോളിയർക്കും ഇറാനെ അവസാനിപ്പിക്കാൻ സാധിച്ചിട്ടില്ല. അതിനി ഒരു മനോരോഗിക്ക് സാധിക്കാൻ പോകുന്നുമില്ലെന്ന് ഇറാൻ വൃത്തങ്ങൾ തുറന്നടിച്ചു. ഇറാനിൽ സമ്പൂർണ ഭരണമാറ്റം സംഭവിച്ചുകഴിഞ്ഞെന്നും തീവ്രചിന്താഗതിക്കാരല്ലാത്ത പുതിയൊരു [&Read More
യുദ്ധപ്രഖ്യാപനത്തിനിടെ വലിയ ശബ്ദത്തിൽ കീഴ്‌വായു; നാണംകെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്,
വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകാൻ വിളിച്ചുചേർത്ത വൈറ്റ് ഹൗസിലെ ഔദ്യോഗിക വാർത്താ സമ്മേളനം ഇപ്പോൾ അമേരിക്കയ്ക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും തകർക്കുമെന്ന ട്രംപിന്റെ 48 മണിക്കൂർ അന്ത്യശാസനം ആവർത്തിക്കാനായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു സംഭവം. പ്രസംഗപീഠത്തിനു മുന്നിലെത്തി അദ്ദേഹം സംസാരിക്കാൻ തുടങ്ങവേ നിയന്ത്രിക്കാനാവാതെ കീഴ്വായു പുറത്തുവരികയായിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുന്നത്. മൈക്രോഫോണിലൂടെ ശബ്ദം വ്യക്തമായി [&Read More
അമേരിക്കയുടെ ശതകോടികളുടെ യുദ്ധവിമാനം തകർത്തത് തോളിൽ വെച്ച് തൊടുക്കുന്ന മിസൈൽ; സ്ഥിരീകരണവുമായി ട്രംപ്
വാഷിങ്ടൺ: കഴിഞ്ഞ വാരാന്ത്യത്തിൽ ഇറാന്റെ മണ്ണിൽ വെച്ച് തകർക്കപ്പെട്ട അമേരിക്കൻ എഫ്Read More
തെഹ്റാന്‍: ഇറാൻ തങ്ങളുടെ വ്യോമാതിർത്തിയിൽ വെടിവെച്ചിട്ട എഫ്Read More
തെഹ്റാന്‍/കുവൈത്ത് സിറ്റി: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെൽ അവീവ്: ഇറാന്റെ മിസൈൽ വർഷത്തിൽ വിറങ്ങലിച്ച് ഇസ്രയേലിലെ ഹൈഫ നഗരം. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിനു പിന്നാലെ രക്ഷാപ്രവർത്തകർ നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഒരു വയോധിക ദമ്പതികൾ, അവരുടെ മകൻ, മകന്റെ പങ്കാളി എന്നിവരാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഇവരെ ജീവനോടെ പുറത്തെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ പരിശ്രമിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫയിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ഒരു ബഹുനില കെട്ടിടത്തിന്റെ [&Read More
ആക്രമണം ഭയന്ന് യുഎസ് സൈനികരെ മാറ്റിപ്പാർപ്പിച്ച ബുബിയാൻ ദ്വീപിലെ താവളത്തിലും മിസൈലിട്ട് ഇറാൻ
കുവൈത്ത് സിറ്റി/തെഹ്‌റാൻ: അമേരിക്ക നൽകിയ അന്ത്യശാസനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, യുഎസ് സൈനികരെ ലക്ഷ്യമിട്ട് വൻ ആക്രമണം നടത്തി ഇറാൻ. കുവൈത്തിലെ ബുബിയാൻ ദ്വീപിലുള്ള യുഎസ് സൈനിക താവളത്തിനുനേരെയാണ് ഇന്ന് വൻ തോതിൽ മിസൈൽ ആക്രമണം നടന്നത്. ഇറാന്റെ ഖാത്തമുൽ അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് ഇബ്രാഹിം ദുൽഫുഖാരിയാണ് തിങ്കളാഴ്ച വീഡിയോ പ്രസ്താവനയിലൂടെ വിവരം പുറത്തുവിട്ടത്. ഇറാന്റെ അതിർത്തിയോട് ചേർന്നുള്ള തന്ത്രപ്രധാനമായ മേഖലയാണ് കുവൈത്തിലെ ബുബിയാൻ ദ്വീപ്. പൈലറ്റിനെ രക്ഷിക്കാനുള്ള ദൗത്യത്തിനായി ദ്വീപിലെ താവളം യുഎസ് [&Read More
തെല്‍ അവീവ്: ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ട് കുതിച്ചെത്തുമ്പോൾ, സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് സുരക്ഷാ ബങ്കറിൽ അഭയം നിഷേധിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് കിഷ്. ഇന്നലെ രാത്രി തെൽ അവീവിന് സമീപമുള്ള ഹോഡ് ഹഷാരോണിലെ മന്ത്രിയുടെ വീടിന് മുന്നിലാണ് സംഭവം. നഗരത്തിലുടനീളം അപായ സൈറണുകൾ മുഴങ്ങുകയും ആകാശത്ത് മിസൈലുകൾ തകർക്കുന്നതിന്റെ പ്രകാശവും ശബ്ദവും കേൾക്കുകയും ചെയ്യുമ്പോഴാണ് ഒരു കൂട്ടം ആളുകൾ മന്ത്രിയുടെ സ്വകാര്യ ബങ്കറിൽ കയറാൻ അനുവാദം ചോദിച്ചെത്തിയത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന [&Read More