03/06/2026
[fontresizer_tawhidurrahmandear_widget]

Tags :Mahua Moitra

Main story

‘വൃത്തികെട്ട കാട്ടാളന്മാർ’; ബിജെപി പ്രവർത്തക അഭിഷേകിന് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞെന്ന് മഹുവ

കൊൽക്കത്ത: സോണാർപൂരിൽ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട കേസിൽ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മഹുവ മൊയ്ത്ര എം.പി രംഗത്തെത്തി. വൃത്തികെട്ട കാട്ടാളന്മാരുടെ പാർട്ടിയാണ് ബി.ജെ.പിയെന്ന് അവർ ആരോപിച്ചു. സുഷ്‌മിത ദത്ത എന്ന ബി.ജെ.പി പ്രവർത്തക സോണാർപൂരിൽ വെച്ച് അഭിഷേക് ബാനർജിക്ക് നേരെ കല്ലെറിയുന്നത് ക്യാമറയിൽ പതിഞ്ഞതായി മഹുവ വ്യക്തമാക്കിയതായി വാർത്തകളിലുണ്ട്. സാധാരണക്കാരല്ല ടി.എം.സിയെ ആക്രമിച്ചതെന്നും ബി.ജെ.പി നുണകൾ പ്രചരിപ്പിക്കുകയാണെന്നും മൊയ്ത്ര കൂട്ടിച്ചേർത്തു. “വൃത്തികെട്ട കാട്ടാള ബി.ജെ.പി – നുണകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. സാധാരണ [&Read More

Main story

ചീഫ് ജസ്റ്റിസിന്റെ ‘പാറ്റ’ പരാമർശത്തിൽ പ്രതിഷേധം; വൻ സ്വീകാര്യത നേടി ‘കോക്രോച്ച് ജനതാ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപീകൃതമായ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മ ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി.)ക്ക് സാമൂഹികമാധ്യമങ്ങളിൽ വൻ ജനപ്രീതി. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മഹുവ മൊയ്ത്രയും കീർത്തി ആസാദും തിങ്കളാഴ്ച ഈ ‘പാർട്ടി’യിൽ അംഗത്വമെടുത്തു. കഴിഞ്ഞയാഴ്‌ച കോടതി നടപടികൾക്കിടെയായിരുന്നു യുവാക്കളെ ചീഫ് ജസ്റ്റിസ് പാറ്റകളോട് (കോക്രോച്ച്) ഉപമിച്ചുകൊണ്ടുള്ള പരാമർശം നടത്തിയത്. ‘യാതൊരു തൊഴിലുമില്ലാത്ത ചില യുവാക്കൾ ഇവിടെയുണ്ട്. അവരിൽ ചിലർ മാധ്യമപ്രവർത്തകരും മറ്റ് ചിലർ സോഷ്യൽ മീഡിയ, ആർ.ടി.ഐ. ആക്ടിവിസ്റ്റുകളുമായി [&Read More

India

‘എന്റെ നേതാവിനെ ഓർത്ത് അഭിമാനം; മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരും’; പ്രതികരണവുമായി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരണവുമായി മഹുവ മൊയ്ത്ര എം.പി. ബംഗാളിലെ ജനവിധി ബിജെപിക്ക് അനുകൂലമാണെങ്കിൽ അത് അംഗീകരിക്കുന്നുവെന്നും എന്നാൽ ഏകാധിപത്യത്തിനെതിരായ പോരാട്ടം അവസാനിക്കില്ലെന്നും മഹുവ വ്യക്തമാക്കി. ഭരണഘടന അവസാന വാക്കായ മതേതര രാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം. ‘ബംഗാൾ ബിജെപിയെയാണ് ആഗ്രഹിച്ചതെങ്കിൽ അവർക്കത് ലഭിച്ചു. ആ ജനവിധിയെ ഞങ്ങൾ മാനിക്കുന്നു. [&Read More

Main story

543 സീറ്റുകളിൽ ആദ്യം വനിത സംവരണം നടപ്പാക്കൂ… ബി.ജെ.പിയുടെ വനിത പ്രാതനിധ്യം പ്രതിപക്ഷ

ന്യൂഡൽഹി: മണ്ഡല പുനർനിർണ്ണയവും വനിതാ സംവരണ നിയമവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. നിലവിലെ സീറ്റുകളുടെ എണ്ണം അടിസ്ഥാനമാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പുതിയ സെൻസസ് വിവരങ്ങളില്ലാതെ മണ്ഡല പുനർനിർണ്ണയ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണകക്ഷിയായ ബിജെപിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വേണ്ടിയാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ കണക്കെടുപ്പും മണ്ഡല പുനർനിർണ്ണയവും പൂർത്തിയായാൽ മാത്രമേ സംവരണം നടപ്പിലാക്കാൻ കഴിയൂ എന്ന കേന്ദ്ര സർക്കാർ നിലപാട്, ഈ നിയമം അനിശ്ചിതമായി [&Read More

Entertainment

‘താങ്കളെ നിശബ്ദനാക്കാന്‍ ബിജെപി ഗുണ്ടകളെ അനുവദിക്കില്ല’; എ.ആര്‍ റഹ്മാന് പിന്തുണയുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: ബോളിവുഡിലെ വര്‍ഗീയ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ എ.ആര്‍ റഹ്മാനെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം രൂക്ഷമാകുന്നതിനിടെ, സംഗീത സംവിധായകന് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്. റഹ്മാനെ നിശബ്ദനാക്കാനാണ് ശ്രമം നടക്കുന്നതെന്നും, എന്നാല്‍ അതിന് വഴങ്ങരുതെന്നും മഹുവ കുറിച്ചു. ‘പ്രിയപ്പെട്ട റഹ്മാന്‍, ഇന്ത്യ താങ്കളുടെ മാതാവാണ്. താങ്കളെക്കൊണ്ട് സലാം പറയിപ്പിക്കാന്‍ ആ അമ്മയ്ക്ക് ബിജെപി ഗുണ്ടകളുടെ ആവശ്യമില്ല. താങ്കളെ നിശബ്ദനാക്കാന്‍ അനുവദിക്കില്ല’Read More

India

‘താങ്കളുടെ കൈകളില്‍ രക്തക്കറയുണ്ട്’; ഗ്യാനേഷ് കുമാറിന്റെ മുഖത്തുനോക്കി തൃണമൂല്‍ എംപിമാരുടെ വിമര്‍ശനം

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുമായി (എസ്ഐആര്‍) ബന്ധപ്പെട്ട് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത മരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത പ്രത്യേക കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് നേരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പിമാർ. താങ്കളുടെ കൈകളിൽ രക്തക്കറയുണ്ട് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മുഖത്തുനോക്കി പറഞ്ഞതായി കൂടിക്കാഴ്ചക്ക് ശേഷം ടി.എം.സി പ്രതിനിധി സംഘം അറിയിച്ചു. അതേസമയം, തങ്ങള്‍ ഉയര്‍ത്തിയ അഞ്ചു ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും കമ്മിഷന്‍റെ ഭാഗത്തുനിന്നുണ്ടായില്ലെന്നും ടിഎംസി നേതാക്കള്‍ [&Read More