Tags :Trivandrum Corporation
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലർ ആർ. സുഗതന് അനുകൂലമായി നടന്ന ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ ആസൂത്രിത ഇടപെടലുണ്ടെന്ന് സർക്കാർ വിലയിരുത്തൽ. ആഭ്യന്തര, തദ്ദേശ സ്വയംഭരണ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പങ്കാണ് സർക്കാർ സംശയിക്കുന്നത്. തദ്ദേശ വകുപ്പിന്റെ അനൗദ്യോഗിക കുറിപ്പിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തരവകുപ്പ് കത്ത് നൽകിയതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്. മന്ത്രിയുടെ നിർദേശം ലംഘിച്ച തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയ്‌ക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. കൗൺസിൽ അവധി അപേക്ഷ പാസാക്കിയാൽ [&Read More
തിരുവനന്തപുരം: കാപ്പാ കേസിൽപ്പെട്ട് നിലവിൽ വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന് ആറ് മാസത്തെ അവധി അനുവദിച്ചു. കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയറുടെ കാസ്റ്റിങ് വോട്ടോടെയാണ് അവധി അപേക്ഷ പാസായത്. മേയറുടെ വോട്ടും യുഡിഎഫ് വിമതൻ സുധീഷിന്റെ പിന്തുണയും ഉൾപ്പെടെ 51 പേർ അപേക്ഷയെ അനുകൂലിച്ചു. അവധി അനുവദിച്ചതിനെത്തുടർന്ന് കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് അരങ്ങേറിയത്. എൽഡിഎഫ് കൗൺസിലർമാർ ഡയസിന് മുന്നിലെത്തി പ്രതിഷേധിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ [&Read More
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ ബിജെപിRead More
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. സുഗതന്റെ ജയിൽവാസം. കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സുഗതന് അടുത്ത നാല് ആഴ്ചയ്ക്കകം കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിലോ, അടുത്ത കോർപറേഷൻ യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലോ അംഗത്വം നഷ്ടമാകും. 101 അംഗങ്ങളുള്ള തിരുവനന്തപുരം കോർപറേഷനിൽ നിലവിൽ 50 ബിജെപി പ്രതിനിധികളുടെയും ഒരു സ്വതന്ത്രന്റെയും അടക്കം 51 പേരുടെ പിന്തുണയോടെയാണ് ബിജെപി ഭരിക്കുന്നത്. സുഗതന്റെ അംഗത്വം നഷ്ടമാകുന്നതോടെ ഭരണകക്ഷിക്ക് കോർപറേഷനിലെ കേവലഭൂരിപക്ഷം നഷ്ടമാകും. ഇത് കോർപറേഷൻ ഭരണത്തിന്റെ [&Read More
കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞാവിവാദത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ 20 കൗണ്‍സിലര്‍മാരുടേയും സത്യപ്രതിജ്ഞ അസാധുവാണെന്ന് ഹൈക്കോടതി വിധിച്ചു. നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സിപിഎം നേതാവും കൗണ്‍സിലറുമായ എസ്.പി ദീപക് നല്‍കിയ ഹരജിയിലാണ് സുപ്രധാന വിധി. കേരള മുൻസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് ജനപ്രതിനിധികൾ ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി കൗൺസിലർമാർ ദൈവങ്ങളുടെയും ബലിദാനികളുടെയും പേരുകൾ കൂട്ടിച്ചേർത്ത് സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് കോടതി വിലയിരുത്തി. [&Read More