വാഷിങ്ടണ്‍/തെഹ്റാന്‍: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിൽ അമേരിക്കയ്ക്ക് വൻ പ്രഹരം. നിരീക്ഷണ പറക്കലിനായി നിയോഗിച്ച അത്യാധുനിക ആളില്ലാ വിമാനമായ എംക്യുRead More
Tags :പശ്ചിമേഷ്യൻ യുദ്ധം 2026
ബാങ്കോക്ക്: ഹോർമുസ് കടലിടുക്കിൽ അതീവ സുരക്ഷാ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന അമേരിക്കൻ നാവികന് കുരങ്ങിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇറാൻ ഹോർമുസ് കടലിടുക്കിൽ വിതറിയിരിക്കുന്ന അപകടകാരികളായ കടൽ മൈനുകൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ട അമേരിക്കൻ നാവികസേനയുടെ യുഎസ്എസ് ചീഫ് എന്ന കപ്പലിലെ നാവികനാണ് അപ്രതീക്ഷിത ആക്രമണത്തിൽ പരിക്കേറ്റത്. തായ്‌ലൻഡിലെ ഫുക്കറ്റിൽ കപ്പൽ നങ്കൂരമിട്ടപ്പോൾ കരയ്ക്കിറങ്ങിയ നാവികനെ കുരങ്ങ് മാന്തുകയും കടിക്കുകയുമായിരുന്നു. ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന നാവികനെ പരിക്കേറ്റതിനെത്തുടർന്ന് ജപ്പാനിലെ സാസെബോയിലുള്ള സൈനിക താവളത്തിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. ഹെർപസ് [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആണവായുധങ്ങൾ വിന്യസിക്കാൻ നിലവിൽ പദ്ധതിയൊന്നുമില്ലെന്ന് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളിലൂടെ തന്നെ ഇറാന്റെ ശക്തി ഇതിനോടകം ക്ഷയിപ്പിച്ചു കഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. “ഞാൻ എന്തിന് ആണവായുധം പ്രയോഗിക്കണം? പരമ്പരാഗതമായ ആക്രമണങ്ങളിലൂടെ തന്നെ ഞങ്ങൾ അവരെ പൂർണമായും തകർത്തു കഴിഞ്ഞു. ആണവായുധങ്ങൾ ആരും ഉപയോഗിക്കാൻ പാടുള്ളതല്ല,” ട്രംപ് നിലപാട് വ്യക്തമാക്കി. പശ്ചിമേഷ്യയിൽ അമേരിക്കയുടെ മൂന്നാമത്തെ [&Read More
വാഷിങ്ടണ്‍: അമേരിക്കൻ നാവികസേനയുടെ അഭിമാനമായ സ്റ്റെൽത്ത് ഡിസ്ട്രോയർ യുഎസ്എസ് സുംവാൾട്ടിലും തീപിടിത്തം. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ തീപ്പിടിക്കുന്ന മൂന്നാമത്തെ യുഎസ് പടക്കപ്പലാണിത്.അപകടത്തിൽ മൂന്ന് സൈനികർക്ക് പൊള്ളലേറ്റു. നാവികരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി അമേരിക്കൻ നാവിക ഇൻസ്റ്റിറ്റ്യൂട്ട് (Read More
തെഹ്റാൻ: ഇറാന്റെ പക്കലുള്ള മിസൈലുകളെല്ലാം തീർന്നുവെന്നും രാജ്യം സാമ്പത്തികമായി തകർന്നുവെന്നുമുള്ള ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയെ പുച്ഛിച്ചുതള്ളി ഇറാൻ. തെഹ്റാനിലെ തെരുവുകളിൽ ബുധനാഴ്ച നടന്ന വമ്പൻ റാലിയിൽ ബാലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ചാണ് ഇറാൻ തങ്ങളുടെ സൈനിക കരുത്ത് വിളംബരം ചെയ്തത്. മാരക പ്രഹരശേഷിയുള്ള ഖദർ, ഖൊറംഷഹർRead More
തെൽ അവീവ്: ഇസ്രയേൽ വ്യോമസേനയിലും(ഐഎഎഫ്) നുഴഞ്ഞുകയറി ഇറാന്റെ ചാരശൃംഖലകൾ. ഐഎഎഫിന്റെ അതീവ സുരക്ഷാ മേഖലകളിൽ ജോലി ചെയ്യുന്ന രണ്ട് ഉദ്യോഗസ്ഥരെ ഇറാന്റെ ചാരന്മാരായി പ്രവർത്തിച്ചുവെന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തു. അഷ്‌ദോദിന് സമീപമുള്ള തെൽ നോഫ് വ്യോമതാവളത്തിലെ എഫ്Read More
തെഹ്റാൻ: ഇസ്രയേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട മുൻ ആണവ ഉദ്യോഗസ്ഥനെ ഇറാൻ വധശിക്ഷയ്ക്ക് വിധേയനാക്കി. ഇറാന്റെ ആണവോർജ ഏജൻസിയിൽ നേരത്തെ ജോലി ചെയ്തിരുന്ന മെഹ്ദി ഫരീദിനെയാണ് ബുധനാഴ്ച രാവിലെ തൂക്കിലേറ്റിയത്. പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടയിൽ ആഭ്യന്തര സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ അതീവ രഹസ്യമായ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മൊസാദിന് ചോർത്തി നൽകിയെന്നതാണ് മെഹ്ദിക്കെതിരെ ചുമത്തപ്പെട്ട പ്രധാന കുറ്റം. ഇറാന്റെ ആണവ കേന്ദ്രങ്ങളെ [&Read More
‘ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ ട്രംപ് മുതിർന്നു; കോഡുകൾ കൈമാറാൻ വിസമ്മതിച്ച് സൈനിക മേധാവി’-വെളിപ്പെടുത്തൽ
വാഷിങ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നീക്കത്തിനിടെ ലോകത്തെ ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിച്ചേക്കാവുന്ന തീരുമാനത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതിർന്നതായി റിപ്പോർട്ട്. ഇറാന്റെ പ്രധാന താവളങ്ങളെ ലക്ഷ്യം വെച്ച് ആണവായുധം പ്രയോഗിക്കാനുള്ള ട്രംപിന്റെ നിർദേശം സൈനിക മേധാവി തള്ളിക്കളയുകയായിരുന്നുവെന്ന് മുൻ സിഐഎ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ ഫോക്സ് ന്യൂസ് അനലിസ്റ്റ് ആൻഡ്രൂ നാപ്പോളിറ്റാനോ അവതരിപ്പിക്കുന്ന ‘ജഡ്ജിങ് ഫ്രീഡം’ എന്ന പോഡ്‌കാസ്റ്റിലാണ് ലാറി ജോൺസൺ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഏപ്രിൽ 18 ശനിയാഴ്ച നടന്ന യോഗത്തിൽ, [&Read More
തെഹ്റാൻ: ഇറാനുമേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വൻ വിജയമാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. അമേരിക്കൻ നാവികസേനയുടെ കണ്ണുവെട്ടിച്ച് 34 എണ്ണക്കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി പുറത്തേക്ക് കടന്നതായി റിപ്പോർട്ട്. ഇറാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട കപ്പലുകളാണു ലക്ഷ്യസ്ഥാനത്തേക്കു യാത്ര തുടരുന്നതായി ‘ഫിനാൻഷ്യൽ ടൈംസ്’ റിപ്പോർട്ട് ചെയ്തത്. രാജ്യാന്തര കാർഗോ ട്രാക്കിങ് ഏജൻസിയായ ‘വോർട്ടെക്‌സ’ നൽകിയ തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തുവിട്ടത്. ഹോർമുസ് കടന്ന കപ്പലുകളിൽ ആറെണ്ണം വൻതോതിൽ ഇറാനിയൻ അസംസ്‌കൃത [&Read More
വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ, വെടിനിർത്തൽ കാലാവധി ദീർഘിപ്പിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ചർച്ചകൾക്കായി ഇറാനെ പ്രേരിപ്പിക്കുന്നതിനും സമാധാന ശ്രമങ്ങൾക്കും കൂടുതൽ സമയം അനുവദിക്കുകയാണെന്നും, എന്നാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം തുടരുമെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. നേരത്തെ വെടിനിർത്തൽ നീട്ടില്ലെന്നും ഇറാന്റെ ഊർജ കേന്ദ്രങ്ങൾ തകർക്കുമെന്നും ഭീഷണി മുഴക്കിയ ട്രംപ്, നിലവിലെ കരാർ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഈ പുതിയ പ്രഖ്യാപനം [&Read More