04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Delhi Police

India

‘ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും വിദ്യാർഥികളെ തല്ലിച്ചതക്കാനെത്തി; പ്രധാന്റെ രാജി എല്ലാത്തിനും ഉത്തരമല്ല’: എൻ.കെ

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ നടന്നത് സമാനതകളില്ലാത്ത ഭീകര നരനായാട്ടാണെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി ഡൽഹി പൊലീസ് ശത്രുരാജ്യങ്ങളോടെന്ന പോലെയാണ് വിദ്യാർഥികളോട് പെരുമാറിയത്. പൊലീസ് നടപടിയിൽ ആർഎസ്എസ് പ്രവർത്തകർ പങ്കാളികളായതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജി കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സമര രംഗത്തുണ്ടായിരുന്ന കുട്ടികളെ ക്രൂരമായി മർദിക്കാൻ ആർഎസ്എസ് വോളണ്ടിയർമാരെന്ന് സംശയിക്കുന്നവരും മുൻപന്തിയിലുണ്ടായിരുന്നു. സംഭവം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്വേഷിക്കണം. പൊലീസ് പെരുമാറ്റത്തിൽ കേന്ദ്രം വിദ്യാർഥികളോട് മാപ്പ് [&Read More

Main story

മോദിക്കെതിരെ അപകീർത്തി പരാമർശം; സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ കടുത്ത നടപടിയുമായി ഡൽഹി പൊലീസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ സി.ജെ.പി. നടത്തിയ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് നേതാക്കൾക്കുമെതിരെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപരമായ പരാമർശങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഡൽഹി പൊലീസ്. ഇത്തരം പോസ്റ്റുകളും വീഡിയോകളും ഉടനടി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് പൊലീസ് ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. സി.ജെ.പി. പ്രക്ഷോഭത്തോടനുബന്ധിച്ച് ഇന്റർനെറ്റിൽ പങ്കുവെക്കപ്പെട്ട ഉള്ളടക്കങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് അപകീർത്തികരമായ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ [&Read More

India

സിജെപി പ്രതിഷേധം; എഐ ഉപയോഗിച്ച് പ്രതിഷേധക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് വിദ്യാർത്ഥികൾ

ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ തിരിച്ചറിയാൻ പോലീസ് എഐ സഹായത്തോടെ ഫേഷ്യൽ റെക്കഗ്‌നിഷൻ സംവിധാനങ്ങൾ ഘടിപ്പിച്ച നിരീക്ഷണ സംവിധാനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സിജെപിയും വിദ്യാർത്ഥികളും രംഗത്ത്.Read More

India

വിദ്യാർത്ഥി പ്രക്ഷോഭകരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാൻ നീക്കം; സിസിടിവി, ഡ്രോൺ ദൃശ്യങ്ങൾ പരിശോധിക്കും

ജന്തർ മന്ദറിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കിടയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ പങ്കെടുത്തവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കാനൊരുങ്ങി ഡൽഹി പോലീസ്. Read More

Main story

‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കസ്റ്റഡിയിലെടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച രാഹുൽ ഗാന്ധി, ഡൽഹി പൊലീസ് [&Read More

India

ഡൽഹി പൊലീസിനെ വട്ടംകറക്കി ജെൻസി പിള്ളേർ; ഇന്റർനെറ്റ് വിലക്കിനെ മറികടക്കാൻ ‘ബിറ്റ്ചാറ്റ്’ ഉപയോ​ഗിച്ച്

നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്നങ്ങൾക്കുമെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധത്തിൽ രാജ്യതലസ്ഥാനം പ്രക്ഷുബ്ധമായി തുടരുകയാണ്Read More

Main story

‘നിങ്ങളുടെ പെൺമക്കളുടെ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?’; പൊലീസ് അതിക്രമത്തിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് അഖിലേഷ്

ന്യൂഡൽഹി: സി.ജെ.പി നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേരെ പൊലീസ് അഴിച്ചുവിട്ട ക്രൂരമായ അടിച്ചമർത്തലിൽ കേന്ദ്ര സർക്കാരിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബുധനാഴ്ച പാർലമെന്റിൽ പ്രതിപക്ഷ നിരയുടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിക്കവെയാണ് പൊലീസ് നടപടിയെ അദ്ദേഹം കടുത്ത ഭാഷയിൽ ചോദ്യം ചെയ്തത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സഭയിൽ എത്തി വിശദീകരണം നൽകണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ‘നിങ്ങൾ വിദ്യാർഥികളെ കേൾക്കുന്നില്ലെങ്കിൽ അവർ തെരുവുകളിലേക്ക് വരും. വിദ്യാർഥികളെ പൊലീസ് ക്രൂരമായി [&Read More

India

പോലീസ് ഒഴിപ്പിച്ച സമരകേന്ദ്രം തിരിച്ചുപിടിച്ചു, പിന്നോട്ടില്ലെന്ന് സിജെപി; ഇന്നും പാർലമെന്റിലേക്ക് മാർച്ച്

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സി.ജെ.പി. Read More

India

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരത്തിൽ

ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More

India

ഡൽഹിയിൽ ഖബറുകൾ പൊളിച്ച് തീയിട്ട് ഹിന്ദുത്വ സംഘം; ഒരു മാസം കഴിഞ്ഞിട്ടും കേസെടുക്കാതെ

ഡൽഹിയിലെ വസീറാബാദിൽ മുസ്ലിം ഖബർസ്ഥാനിലെ ഖബറുകൾ ഒരു സംഘം ആളുകൾ തകർക്കുകയും തീയിടുകയും ചെയ്ത സംഭവത്തിൽ മാസങ്ങൾ പിന്നിട്ടിട്ടും കേസെടുക്കാതെ പോലീസ്Read More