‘നരേന്ദ്രമോദി സർക്കാറിൻ്റെ തത്വം അസത്യവും ഹിംസയും, സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്തുന്നു’; മൗനം വെടിഞ്ഞ്
ജന്തർമന്തറിൽ സമാധാനപരമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതിRead More
ജന്തർമന്തറിൽ സമാധാനപരമായി അനിശ്ചിതകാല നിരാഹാര സമരം നടത്തുകയായിരുന്ന പരിസ്ഥിതിRead More
ന്യൂഡൽഹി: ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽ നിന്ന് ലഡാക്ക് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കിയതിനെത്തുടർന്ന് വൻ പ്രതിഷേധം. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന സോനം വാങ്ചുക്കിനെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. നിലവിൽ അദ്ദേഹത്തെ സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ, [&Read More
ന്യൂഡൽഹി: മതപരമായ സ്വത്വവും പേരും നോക്കിയാണ് അധികാരികൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവെന്ന് തീരുമാനിക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്‌കെ. തന്റെ പേര് ഖാലിദ് എന്നായിരുന്നെങ്കിലോ, അല്ലെങ്കിൽ ഞാനൊരു മുസ്‌ലിമായിരുന്നെങ്കിലോ ഇതിനകം ഞാൻ ജയിലിനുള്ളിലായേനെയെന്നും അദ്ദേഹം തുറന്നടിച്ചു. പ്രമുഖ യൂട്യൂബർ ‘അൺഫിൽട്ടേർഡ് ബൈ സമദിഷിന്’ ഡൽഹി ജന്തർ മന്തറിലെ സമരപ്പന്തലിൽനിനിന്നു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ദിപ്‌കെയുടെ പ്രതികരണം. അഭിമുഖത്തിൽ സമദിഷ് ഭട്ടാചാര്യയുടെ ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ദിപ്‌കെ തുറന്നു പറഞ്ഞത്. [&Read More