മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരന് സസ്പെൻഷൻRead More
Tags :Police
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വെച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ചുമത്തിയിരുന്ന ഗുരുതരമായ വ്യോമയാന നിയമത്തിലെ വകുപ്പ് പൊലീസ് ഒഴിവാക്കി. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് വലിയതുറ പൊലീസ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചു. സംഭവം നടന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോൾ കേസിൽ നിർണായക റിപ്പോർട്ട് നൽകിയിരിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ, സുധീപ് ജയിംസ്, കെ എസ് ശബരീനാഥൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന [&Read More
പോലീസ് സൊസൈറ്റി പരീക്ഷ രഹസ്യമാക്കിയെന്ന് ആരോപണം; തടഞ്ഞ് കെ.എസ്.യു പ്രവർത്തകർ, ചോദ്യപ്പേപ്പറും ഹാൾടിക്കറ്റും
കണ്ണൂർ: കണ്ണൂർ പൊലീസ് സൊസൈറ്റിയിലെ ഒഴിവുകളിലേക്ക് നടത്തിയ പരീക്ഷ രഹസ്യമായി സംഘടിപ്പിച്ചതാണെന്ന് ആരോപിച്ച് കെഎസ്‌യു പ്രവർത്തകർ പരീക്ഷാ ഹാൾ ഉപരോധിച്ചു. പരീക്ഷ തടഞ്ഞ പ്രതിഷേധക്കാർ ചോദ്യപ്പേപ്പറുകളും ഹാൾടിക്കറ്റുകളും വലിച്ചുകീറി എറിഞ്ഞു. നൈറ്റ് വാച്ച്‌മാൻ, പ്യൂൺ തസ്തികകളിലേക്കുള്ള നിയമനത്തിനായി ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് തടസ്സപ്പെട്ടത്. അപേക്ഷ നൽകിയ എല്ലാവർക്കും ഹാൾടിക്കറ്റ് ലഭ്യമാക്കിയില്ലെന്നും പാർട്ടിക്കാർക്ക് വേണ്ടി രഹസ്യമായാണ് പരീക്ഷ നടത്തുന്നതെന്നുമാണ് കെഎസ്‌യു ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷാ വിജ്ഞാപനം കൃത്യമായി പത്രങ്ങളിൽ [&Read More
മേഘാലയയിൽ ഹണിമൂൺ ആഘോഷിക്കാനെത്തിയ ഭർത്താവിനെ ആസൂത്രിതമായി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഭാര്യയ്ക്ക് ജാമ്യംRead More
തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലെ പരേഡ് ഗ്രൗണ്ട് കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ‘അതിഥി’യുടെ സന്ദർശനത്തിനായിരുന്നു. ചിട്ടയായ ചുവടുകളുമായി പരിശീലനം നടത്തിക്കൊണ്ടിരുന്ന പൊലീസുകാർക്കിടയിലേക്ക് ഒരു ചേര അപ്രതീക്ഷിതമായി ഇഴഞ്ഞെത്തിയതോടെ സീൻ പാടേ മാറി. അച്ചടക്കത്തോടെ നീങ്ങിയ സേനാംഗങ്ങൾ ജീവനും കൊണ്ടോടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാമ്പിനെ കണ്ട് പേടിച്ചോടുന്ന പോലീസും, ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന മട്ടിൽ കൂളായി ഗ്രൗണ്ട് മുറിച്ചുകടക്കുന്ന ചേരയും ചേർന്ന് പരേഡ് ഗ്രൗണ്ടിനെ ഒരു നിമിഷം കോമഡി വേദിയാക്കി [&Read More
സി.ജെ റോയിയുടെ മരണത്തിനു കാരണം ആദായനികുതി വകുപ്പെന്ന് പറയാറായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ആദായനികുതി (ഐ.ടി) വകുപ്പിന്റെ സമ്മർദ്ദമാണെന്ന കുടുംബത്തിന്റെ ആരോപണം ശരിവെക്കാൻ സമയമായിട്ടില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രസ്താവിച്ചു. “അന്വേഷണം പൂർത്തിയായാൽ മാത്രമേ എല്ലാം വ്യക്തമാകൂ. അതുവരെ നമുക്ക് ഒരു നിഗമനത്തിലും എത്താൻ കഴിയില്ല. ഒരു പ്രത്യേക കാരണത്താലാണ് ആത്മഹത്യ നടന്നതെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലRead More