ന്യൂഡൽഹി: മാധ്യമങ്ങളുടെ സോഷ്യൽ മീഡിയ കാർഡുകൾ നീക്കം ചെയ്ത സംഭവം സാങ്കേതിക തകരാർ മൂലമാണെന്ന് ആവർത്തിച്ച് മെറ്റ. പൊലീസോ കോടതിയോ സർക്കാരോ ആവശ്യപ്പെട്ടത് പ്രകാരമല്ല നടപടിയെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിൽ സൈബർ ഡിവിഷൻ എസ്.പി അങ്കിത് അശോകൻ ഉന്നയിച്ച ഏഴ് ചോദ്യങ്ങൾക്ക് നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് മെറ്റ ഇക്കാര്യം അറിയിച്ചത്. മെറ്റയുടെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലുണ്ടായ പിഴവാണ് ഇതിന് കാരണമെന്നും നീക്കം ചെയ്ത 16 വാർത്തകളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെയോ മറ്റ് അധികൃതരുടെയോ ഭാഗത്തുനിന്ന് പരാതിയോ ഉത്തരവോ [&Read More
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ സ്കൂൾ പരിശോധിക്കാനെത്തിയ പ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ രാജസ്ഥാൻ സർക്കാരിന് അന്ത്യശാസനം നൽകി സി.ജെ.പി. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന് പാർട്ടി 48 മണിക്കൂർ സമയം അനുവദിച്ചിരിക്കുകയാണ്. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്നും സി.ജെ.പി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ കുറേ വർഷങ്ങളായി എരുമത്തൊഴുത്തിലാണ് ഈ സർക്കാർ വിദ്യാലയം പ്രവർത്തിക്കുന്നതെന്നും, കഴിഞ്ഞ വർഷവും തങ്ങൾ ഇവിടെ പരിശോധന നടത്തിയിരുന്നതായും സി.ജെ.പി സഹ കൺവീനർ [&Read More
പശ്ചിമ ബംഗാൾ: പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ 1988Read More
മുംബൈ: മഹാരാഷ്ട്രയിൽ ദാരുണമായ അപകടത്തിൽ ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് അച്ഛനും അമ്മയും പതിനെട്ടുകാരനായ മകനുമാണ് ജീവൻ വെടിഞ്ഞത്. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖവ്ദ കുന്നിൽ ഇന്ന് രാവിലെ പത്തു മണിയോടെയാണ് സംഭവം നടന്നത്. ദേവ്ലായ് സ്വദേശിയായ പതിനെട്ടുകാരൻ കുന്നിന്റെ കുത്തനെയുള്ള ഭാഗത്ത് കയറിനിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. മൂന്ന് മണിക്കൂറോളം മാതാപിതാക്കളും പ്രദേശവാസികളും പൊലീസും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. താഴെ നിന്ന് സംസാരിച്ചിട്ട് മകൻ പിന്മാറാതിരുന്നതോടെ പിതാവ് [&Read More
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി സമരത്തിനിടെ വിദ്യാർഥിക്ക് പെല്ലറ്റ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ അഞ്ചു മണിക്കൂർ നീണ്ട മിന്നൽ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് എഫ്ഐആർ ഇടാൻ തയാറായത്. എന്നാൽ, പ്രതിസ്ഥാനത്ത് ആരുടെയും പേര് ചേർക്കാതെയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ജൂലൈ 20Read More
ജയ്പൂർ: സർക്കാർ സ്കൂളിന്റെ ശോചനീയാവസ്ഥ പരിശോധിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകർ ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ പാർട്ടി പേരിനെ പരിഹസിച്ച് ബിജെപി. ജയ്പൂരിലെ ബഗറു മണ്ഡലത്തിൽപ്പെട്ട രാമപുര കൻവർപുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. വർഷങ്ങളായി എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി സഹസ്ഥാപകൻ അശുതോഷ് രങ്കയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപിRead More
പ്രതിഷേധത്തീയായി രാഗ; പെല്ലെറ്റ് വെടിയേറ്റ് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയുമായി പോലീസ് സ്റ്റേഷനിൽ, രാഹുൽ
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രാഷ്ട്രീയ പോരാട്ടം കടുപ്പിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും തെരുവിൽ(Read More
‘കുട്ടികളെ പഠിപ്പിക്കുന്നത് ഗോശാലയിൽ’; സ്കൂൾ സന്ദർശനത്തിനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ കയ്യേറ്റം, പിന്നിൽ
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ പ്രൈമറി സ്കൂളിൽ പരിശോധനയ്ക്കായെത്തിയ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രവർത്തകർക്ക് നേരെ കയ്യേറ്റമുണ്ടായതായി ആരോപണം. സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താനെത്തിയ സി.ജെ.പി പ്രവർത്തകരെ ഒരു സംഘം തടയുകയായിരുന്നു. എന്നാൽ, അവിടെ പ്രതിഷേധിച്ചത് പ്രദേശവാസികളല്ലെന്നും ബി.ജെ.പി അയച്ച ഗുണ്ടകളാണെന്നും സി.ജെ.പി സഹRead More
‘സങ്കി മന്ത്രി’യെന്ന് ഉദയനിധി, ‘ബാത്ത്റൂം മന്ത്രി’യെന്ന് ടിവികെ; നിയമസഭയിൽ വാക്പോര്, വിജയിയെ വെല്ലുവിളിച്ച്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ഭരണപക്ഷമായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ രൂക്ഷമായ വാക്പോര്. ഇരുവിഭാഗത്തിലെയും പ്രമുഖ നേതാക്കൾ തമ്മിൽ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങളും ആരോപണങ്ങളുമാണ് സഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. ടിവികെ നേതാവും മന്ത്രിയുമായ സി.ടി.ആർ നിർമൽ കുമാറിനെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ‘സങ്കി മന്ത്രി’ എന്ന് വിളിച്ചതാണ് ഏറ്റുമുട്ടലിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി, ഉദയനിധിയുടെ മുൻ അറസ്റ്റ് വിവാദങ്ങൾ പരാമർശിച്ച് നിർമൽ കുമാർ അദ്ദേഹത്തെ ‘ബാത്ത്റൂം മന്ത്രി’ എന്ന് പരിഹസിക്കുകയായിരുന്നു. പരസ്പരമുള്ള അധിക്ഷേപങ്ങളെ തുടർന്ന് സഭയിൽ [&Read More
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ മലയാളി നഴ്സിങ് വിദ്യാർഥിനികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. ബസ് ഡ്രൈവർ ഗുരുപ്രസാദ്, ക്ലീനർ ശങ്കർ എന്നിവരാണ് മരണപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന 26 വിദ്യാർഥിനികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബെംഗളൂരു ബന്നാർഘട്ട റോഡിലെ യൂനിവേഴ്സൽ നഴ്സിങ് കോളജിലെ 53 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. ദേശീയപാത 48Read More