വയനാട്: അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം പണിയാൻ ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയതിനെതിരെ അന്തരിച്ച നടൻ മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ രംഗത്ത്. സമൂഹത്തിന് വേണ്ടി എന്ത് ചെയ്തതിന്റെ പേരിലാണ് സലീം കുമാറിന് സ്മാരകം പണിയുന്നതെന്ന് അദ്ദേഹം ചോദിച്ചു. തന്റെ പിതാവിനാണെങ്കിൽ പോലും പൊതുഖജനാവിലെ പണം മുടക്കി സ്മാരകം പണിയുന്നത് ശരിയല്ലെന്നും, ഇത് പാവങ്ങളുടെ നികുതിപ്പണം പാഴാക്കലാണെന്നും നിസാർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചതിന്റെ പേരിലാണ് സ്മാരകമെങ്കിൽ അത് ചെയ്യേണ്ടത് [&Read More
കണ്ണൂർ: ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തിയില്ലെന്ന് ആരോപിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചു. പട്ടാന്നൂർ യുപി സ്കൂളിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്. കുട്ടിയുടെ പുറത്ത് മർദനമേറ്റതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. കുട്ടിയെ പരിശോധിച്ച ഡോക്ടർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്തെത്തി. അവർ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ രക്ഷിതാക്കൾ ശക്തമായ പരാതിയുമായി മുന്നോട്ടുപോവുകയാണ്.Read More
ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് മേഖലയിൽ നഗ്നനായി എത്തി മോഷണപരമ്പര നടത്തിയ തിരുവനന്തപുരം പോത്തൻകോട് സ്വദേശി ബിജു സെബാസ്റ്റ്യൻ വർക്കലയിൽ നിന്ന് പൊലീസിന്റെ പിടിയിലായി. അഞ്ച് വീടുകളിൽ നിന്നും ചായക്കടയിൽ നിന്നും സ്വർണവും പണവും രണ്ട് ബൈക്കുകളും ഇയാൾ അപഹരിച്ചിരുന്നു. മോഷണത്തിന് ശേഷം മാമ്പടയിലെ തട്ടുകട കുത്തിത്തുറന്ന് 3000 രൂപ കവരുകയും, അവിടെയുണ്ടായിരുന്ന 12 കോഴിമുട്ടകൾ എടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്ത ശേഷമാണ് പ്രതി സ്ഥലംവിട്ടത്. മഴ നനയാതിരിക്കാൻ ഒരു വീട്ടിൽ നിന്ന് കുടയും മോഷ്ടിച്ചിരുന്നു. മുഖം [&Read More
സ്കൂബ ഡൈവിങ്ങിനിടെ ഹൃദയാഘാതം; ഹണിമൂണിനായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു
മലപ്പുറം: ഹണിമൂൺ ആഘോഷങ്ങൾക്കായി ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശിയായ നവവരൻ സ്കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം വേങ്ങര സ്വദേശിയായ എ.കെ മുഹമ്മദ് ഇർഫാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. പത്തുദിവസം മുൻപായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമാണ് ഇർഫാനും ഭാര്യയും ശ്രീലങ്കയിലേക്ക് യാത്ര തിരിച്ചത്. കൊളംബോയിൽ നിന്നും ഏകദേശം 300 കിലോമീറ്റർ അകലെയുള്ള സ്കൂബ ഡൈവിങ് കേന്ദ്രത്തിൽ വെച്ചായിരുന്നു ദുരന്തം സംഭവിച്ചത്. ഡൈവിങ്ങിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ ഇർഫാനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ [&Read More
മലപ്പുറം: പൊതുജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും വിവിധ സമയങ്ങളിലായി കണ്ടെത്തി സ്റ്റേഷനിൽ വിശ്വസിച്ച് ഏൽപ്പിച്ച 10 ലക്ഷത്തിലധികം രൂപ മൂല്യമുള്ള സ്വർണാഭരണങ്ങൾ കരിപ്പൂർ പോലീസ് സ്റ്റേഷനിൽ നിന്ന് കാണാതായി. സുരക്ഷിതമായി സൂക്ഷിക്കേണ്ട തൊണ്ടിമുതലുകൾ സ്റ്റേഷനകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായത് പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിട്ടുണ്ട്. 2018Read More
ആദ്യകാല ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റുവാങ്ങാനാളില്ല; ചിതയൊരുക്കി തീകൊളുത്തി വനിതാ ലീഗ് നേതാവ്
ഉപ്പള: കാൻസർ ബാധിച്ച് മരിച്ച ആദ്യകാല ആർഎസ്എസ്Read More
‘ഇരുന്ന് പറയുന്നത് സഭാരേഖകളിൽ ഉണ്ടാകില്ല, അത് ഓഫ് ദി റെക്കോർഡാണ്’; മുഖ്യമന്ത്രിയുടെ പരാമർശത്തിൽ
തിരുവനന്തപുരം: നിയമസഭയിൽ അംഗങ്ങൾ ഇരിപ്പിടത്തിൽ ഇരുന്ന് പറയുന്ന കാര്യങ്ങൾ ‘ഓഫ് ദി റെക്കോർഡ്’ ആണെന്നും സഭാരേഖകളിൽ ഉണ്ടാകില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. എഴുന്നേറ്റ് നിന്ന് പറയുന്ന കാര്യങ്ങൾ മാത്രമാണ് ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുക. കുട്ടനാട് താലൂക്കിന് അവധി നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ ഇരുന്ന് പ്രതികരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി നെഗറ്റീവ് ആയി പ്രതികരിക്കുന്ന വ്യക്തിയല്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു. ചമ്പക്കുളം മൂലം വള്ളംകളി പ്രമാണിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന് [&Read More
കൊച്ചി: തനിക്ക് ക്യാൻസർ ബാധിച്ച വിവരം അറിഞ്ഞിട്ടും അന്തരിച്ച നടൻ കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു സുധി തന്നെ കാണാൻ വരാത്തതിലുള്ള കടുത്ത സങ്കടം പങ്കുവെച്ച് രേണു സുധി. താൻ എന്ത് ദ്രോഹം ചെയ്തിട്ടാണ് ഈ അവഗണനയെന്ന് അറിയില്ലെന്നും, പതിനൊന്ന് വയസ്സുമുതൽ താൻ സ്വന്തം മകനെപ്പോലെ നോക്കി വളർത്തിയ കുട്ടിയായിട്ടും ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞുനോക്കിയില്ലെന്നും രേണു സുധി പറഞ്ഞു. ഇതിനെക്കുറിച്ച് സംസാരിച്ചാൽ വലിയ വിവാദമാകുമെന്ന് അറിയാമെന്നും എന്നാൽ വിവാദമാക്കാൻ വേണ്ടി പറയുന്നതല്ലെന്നും വ്യക്തമാക്കിയാണ് [&Read More
കോണ്ടം വീട്ടുമുറ്റത്ത് കണ്ടത് വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചു; കുണ്ടറയില് ഭാര്യാമാതാവിനെ പീഡിപ്പിച്ച മരുമകൻ
കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മരുമകൻ അറസ്റ്റിൽ. കുണ്ടറ സ്വദേശിയായ 39Read More
തിരുവനന്തപുരം: പ്ലസ്വൺ മൂന്നാം അലോട്ട്മെന്റിനു ശേഷവും പാലക്കാടും മലപ്പുറത്തും കോഴിക്കോടും കാസർകോടും സീറ്റ് ക്ഷാമം ഉണ്ടായേക്കുമെന്നും പരിഹാര നടപടികൾ ഉടൻ നടപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്ലസ് വൺ അധിക സീറ്റും ബാച്ചും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ‘അധിക സീറ്റും ബാച്ചും വേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടുള്ള മറുപടി. എല്ലാ അലോട്ട്മെന്റ് കഴിഞ്ഞാലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സീറ്റുകളുടെ കുറവുണ്ടാകും. അതിന് എന്താണ് പരിഹാരം എന്നത് കഴിഞ്ഞ മന്ത്രിസഭ [&Read More