ബെർലിൻ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കയുടെ നയതന്ത്ര പരാജയങ്ങളെയും യുദ്ധതന്ത്രങ്ങളെയും അതിരൂക്ഷമായി വിമർശിച്ച് ജർമൻ ചാൻസലർ ഫ്രെഡറിക് മെഴ്സ്. ഇറാന്റെ നയതന്ത്ര കരുത്തിന് മുന്നിൽ അമേരിക്ക എന്ന വൻശക്തി ലോകത്തിന് മുന്നിൽ അപമാനിക്കപ്പെടുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ ഭരണകൂടം കടുത്ത നയതന്ത്ര വെല്ലുവിളിയാണ് നേരിടുന്നത്. ഇറാന്റെ നേതൃത്വം അമേരിക്കയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘർഷത്തിൽനിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാതെ ട്രംപ് ഭരണകൂടം കുഴങ്ങുകയാണെന്നും ജർമൻ ചാൻസലർ വിമർശിച്ചു. കഴിഞ്ഞ ദിവസം മാർസ്ബർഗിലെ ഒരു വിദ്യാലയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കവേയായിരുന്നു [&Read More
കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി ഉറ്റസഖ്യകക്ഷിയായ യുക്രെയ്ൻ. റഷ്യ മോഷ്ടിച്ച യുക്രെയ്നിയൻ ധാന്യങ്ങൾ ഇസ്രയേൽ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപണവുമായി പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി രംഗത്തെത്തി. ഇസ്രയേലിനും ബന്ധപ്പെട്ട കക്ഷികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾക്ക് യുക്രെയ്ൻ ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും ‘ട്വിറ്റർ നയതന്ത്രം’ അംഗീകരിക്കാനാകില്ലെന്നും ആഞ്ഞടിച്ചിരിക്കുകയാണ് ഇസ്രയേൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന തരത്തിലേക്കാണു കാര്യങ്ങൾ പോകുന്നത്. റഷ്യ പിടിച്ചടക്കിയ തങ്ങളുടെ തുറമുഖങ്ങളിൽനിന്ന് യുക്രെയ്ൻ കർഷകരുടെ ധാന്യങ്ങൾ [&Read More
അക്ര: ആരോഗ്യ മേഖലയിലെ സഹകരണത്തിനായി അമേരിക്ക മുന്നോട്ടുവെച്ച ഉഭയകക്ഷി സഹായ കരാർ പശ്ചിമാഫ്രിക്കൻ രാജ്യമായ ഘാന നിരസിച്ചു. പൗരന്മാരുടെ തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങൾ പങ്കുവെക്കണമെന്ന അമേരിക്കയുടെ കർശന നിബന്ധനയിൽ പ്രതിഷേധിച്ചാണ് ഘാനയുടെ നടപടി. ട്രംപ് ഭരണകൂടം വിദേശ സഹായ നയങ്ങളിൽ വരുത്തിയ പരിഷ്കാരങ്ങളുടെ ഭാഗമായുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ മാസങ്ങളായി നടന്നു വരികയായിരുന്നു. വിവരങ്ങൾ ചോരുമെന്ന ഭീതിയെത്തുടർന്ന് ചർച്ചകളിൽനിന്ന് ഘാന പിന്മാറിയതായി വിഷയവുമായി അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി. ഘാന പ്രസിഡന്റ് ജോൺ ദ്രമാനി മഹാനയുടെ നേതൃത്വത്തിലുള്ള [&Read More
ഇറാനുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെയും പരിക്ക് പറ്റിയവരുടെയും കണക്കുകൾ പുറത്ത്.Read More
ഡയപ്പറും ഷൂസും അണിഞ്ഞ്,ബേബി സ്ട്രോളറിൽ സ്റ്റൈലായി കോഴികൾ; ചൈനക്കാർ ഇപ്പോൾ കോഴിക്ക് പിന്നാലെ!
ചൈനയിലെ മെട്രോ നഗരങ്ങളിൽ കോഴികൾ ഇനി തീൻമേശയിലെ വിഭവം മാത്രമല്ല, വീട്ടിലെ പ്രിയപ്പെട്ട അംഗങ്ങൾ കൂടിയാണ്. കുട്ടികളെപ്പോലെ പരിപാലിക്കപ്പെടുന്ന ‘പെറ്റ് ചിക്കൻ’ വീഡിയോകൾക്ക് ചൈനീസ് സോഷ്യൽ മീഡിയയിൽ 310 കോടിയിലധികം കാഴ്ചക്കാരാണുള്ളത്. നഗരങ്ങളിലെ വളർത്തുമൃഗ സംസ്കാരത്തിൽ വലിയ മാറ്റങ്ങളാണ് ഈ പുതിയ തരംഗം ഉണ്ടാക്കുന്നത്. ഗുവാങ്ഡോങ് പ്രവിശ്യയിൽ “ഒരു കോഴി പോലും ഇവിടെനിന്ന് ജീവനോടെ പോകില്ല” എന്നൊരു ചൊല്ലുണ്ട്. അത്രമേൽ കോഴിയിറച്ചി ഇഷ്ടപ്പെടുന്നവരാണ് അവിടുത്തുകാർ. എന്നാൽ അവിടെ അഗ്വായ് എന്ന യുവതിക്ക് ബന്ധുക്കൾ നൽകിയ മുട്ടകൾ വിരിഞ്ഞ് [&Read More
വൈറ്റ് ഹൗസ് അത്താഴവിരുന്നിലെ വെടിവെപ്പ്: ‘ഹിറ്റ് ലിസ്റ്റിൽ’ നിന്ന് എഫ്ബിഐ ഡയറക്ടറെ ഒഴിവാക്കിയത്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൈറ്റ് ഹൗസ് അത്താഴവിരുന്നിനിടെ നടത്തിയ വെടിവെപ്പിൽ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെ ഒഴിവാക്കിയതിനെ പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.Read More
ലഷ്കർ-ഇ-ത്വയ്യിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ വലംകൈ പാകിസ്ഥാനിൽ വെടിയേറ്റ്
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്കർRead More
മോസ്കോ: മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും സാധ്യമായതെല്ലാം റഷ്യ ചെയ്യുമെന്ന് പ്രസിഡന്റ് വ്ളാദിമിർ പുടിൻ. സെന്റ് പീറ്റേഴ്സ്ബർഗിൽ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുടിൻ ഈ നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയിൽ നിന്ന് തനിക്ക് സന്ദേശം ലഭിച്ചതായും പുടിൻ വെളിപ്പെടുത്തി. ഇറാനിയൻ ജനത പുതിയ നേതൃത്വത്തിന് കീഴിൽ നിലവിലെ പ്രതിസന്ധികളെ അതിജീവിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മേഖലയിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കും സമാധാനത്തിനുമായി റഷ്യ [&Read More
ആഫ്രിക്കൻ തീരത്തെ തന്ത്രപ്രധാന മേഖലയായ ചെങ്കടലിന്റെ നിയന്ത്രണത്തിനായി തുർക്കിയും ഇസ്രയേലും തമ്മിലുള്ള മത്സരം മുറുകുന്നതായി റിപ്പോർട്ടുകൾRead More
‘നെതന്യാഹുവിനെ താഴെയിറക്കിയേ അടങ്ങൂ’; ഇസ്രയേൽ മുൻ പ്രധാനമന്ത്രിമാർ ഒന്നിക്കുന്നു, ബെന്നറ്റ്-ലാപിഡ് സഖ്യം പ്രഖ്യാപിച്ചു
തെൽ അവീവ്: ഇറാൻ യുദ്ധത്തിനു പിന്നാലെ പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ശക്തമായ പ്രതിപക്ഷ നിര രൂപം കൊള്ളുന്നു. മുൻ പ്രധാനമന്ത്രിമാരായ നഫ്താലി ബെന്നറ്റും യെയർ ലാപിഡും തങ്ങളുടെ പാർട്ടികളെ സംയോജിപ്പിച്ച് പുതിയ സഖ്യം പ്രഖ്യാപിച്ചു. രാജ്യത്തെ വിഭജിച്ച് ഭരിക്കുന്ന നെതന്യാഹുവിന്റെ കാലം അവസാനിച്ചുവെന്നും ഇസ്രയേലിന് പുതിയൊരു തുടക്കം ആവശ്യമാണെന്നും ഇരുവരും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ‘വിഭജനത്തിന്റെ കാലം അവസാനിച്ചു’ എന്ന മുദ്രാവാക്യവുമായാണ് സഖ്യം രംഗത്തെത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ സർക്കാർ രാജ്യത്തിന്റെ സുരക്ഷയെയും [&Read More