വാഷിങ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കിടെ ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ [&Read More