04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Youth Congress

Main story

‘ബിജെപിയുടെ കെണിയിൽ വീഴരുത്, യുവാക്കൾ രാജ്യത്തിന്റെ പ്രതീക്ഷയുടെ ഉറവിടമായി രാഹുൽ ഗാന്ധിയെ കാണുന്നു’:

ന്യൂഡൽഹി: രാജ്യത്തെ പുതിയ തലമുറ ഭയപ്പെടുന്നവരല്ലെന്നും ബി.ജെ.പി ഉയർത്തുന്ന പ്രചാരണങ്ങളിൽ വീഴാതെ സ്വയം അന്വേഷിച്ച് മനസിലാക്കുന്നവരാണ് ജെൻ സിയെന്നും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്. യുവാക്കൾ ഇന്ന് രാഹുൽ ഗാന്ധിയെ രാജ്യത്തെ പ്രതീക്ഷയുടെ ഉറവിടമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാക്കൾ പറയുന്ന കാര്യങ്ങൾ അതേപടി വിശ്വസിക്കുന്നതിന് പകരം യുവാക്കൾ സ്വന്തം നിലയിൽ പരിശോധിക്കുകയാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാൻ യുവാക്കൾ കാണിക്കുന്ന ധൈര്യമാണ് രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം സൃഷ്ടിക്കുന്നതെന്നും ചിബ് വ്യക്തമാക്കി. “ഈ [&Read More

India

‘മനുഷ്യരെ വേർതിരിക്കുന്ന മനുസ്മൃതിയല്ല’, ഭരണഘടനയാണ് രാജ്യം ഭരിക്കേണ്ടതെന്ന് യൂത്ത് കോൺഗ്രസ്; ആർഎസ്എസ് ആസ്ഥാനത്തിന്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെയുണ്ടായ ജാതീയധിക്ഷേപത്തിൽ ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം. മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും വേർതിരിക്കുന്ന മനുസ്മൃതിയല്ല, ഡോ. ബി.ആർ അംബേദ്കറുടെ ഭരണഘടനയാണ് ഈ രാജ്യം ഭരിക്കേണ്ടതെന്ന് വ്യക്തമാക്കിയ പ്രവർത്തകർ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചു. മുൻകൂട്ടി അറിയിക്കാതെ നടത്തിയ പ്രതിഷേധമായതിനാൽ തുടക്കത്തിൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചില്ല. ആഗസ്റ്റ് ആദ്യവാരം ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന ‘വിജയ് ശംഘനാഥ്’ റാലിയിൽ ഖാർഗെ പങ്കെടുത്തതിന് പിന്നാലെ, ആഗസ്റ്റ് 10Read More

Main story

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ: വൈശാഖ് എസ്. ദർശനെ യൂത്ത് കോൺഗ്രസ് വൈസ്

കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് വൈശാഖിന് കൈമാറിയിരുന്നതായി മരിച്ച രതീശൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പണം കൈപ്പറ്റിയ ശേഷം വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം മൂന്നിനാണ് [&Read More

India

പ്രതിഷേധക്കാരെ കുടുക്കാൻ പൊലീസ് നാടകമോ? കസ്റ്റഡിയിലുള്ള കല്ലുലോറി മാറ്റിയത് 4 തവണ; ദുരൂഹ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ജന്തർ മന്തറിൽ കല്ലുകളും ഇഷ്ടികകളും നിറച്ച നിലയിൽ ട്രക്ക് കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി അന്വേഷണ വിവരങ്ങൾ പുറത്ത്. കനത്ത സുരക്ഷയുള്ള മേഖലയിൽ കല്ലുനിറച്ച വാഹനം പ്രത്യക്ഷപ്പെട്ടതിൽ ദുരൂഹതയുണ്ടെന്നും പ്രതിഷേധക്കാരെ വ്യാജ കേസിൽ കുടുക്കാനോ അക്രമം അഴിച്ചുവിടാനോ ഉള്ള ശ്രമമാണിതെന്നും സിജെപി ആരോപിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ‘ന്യൂസ് ലോൺഡ്രി’ നടത്തിയ അന്വേഷണത്തിലാണ് സംഭവം യാദൃച്ഛികമല്ലെന്ന് വ്യക്തമാകുന്നത്. പ്രതിഷേധ സ്ഥലത്ത് കാണപ്പെട്ട Read More

Kerala

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന്

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഎം നൽകിയ സ്വീകരണം തീവ്രവാദിക്ക് നൽകുന്നതിന് തുല്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽകിഫിൽ. കേസിൽ എസ്ഐടി അന്വേഷണം മെല്ലെപ്പോക്കിലാണെന്നും, ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ കടുത്ത മതവിദ്വേഷവും വർഗീയ ധ്രുവീകരണവും ലക്ഷ്യമിട്ടാണ് ‘കാഫിർ’ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ചത്. ഇതിന് പിന്നിൽ കടുത്ത തീവ്രവാദ സ്വഭാവമുള്ള അജണ്ടകളാണുള്ളത്. കോടതി താൽക്കാലിക ജാമ്യം നൽകി എന്നത് [&Read More

Kerala

ഗൺമാൻമാരുടെ മർദനം:തെളിവുകൾ നശിപ്പിച്ചു; കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്ന് എസ്.ഐ.ടി റിപ്പോർട്ട്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസ് അട്ടിമറിക്കാൻ നീക്കം നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) കണ്ടെത്തൽ. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തതായും കോടതിക്ക് മുന്നിലെത്തിയ നിർണായക തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെയും വിശദമായ അന്വേഷണം വേണമെന്നാണ് എസ്.ഐ.ടിയുടെ പ്രധാന ശുപാർശ. പ്രതികളായ ഗൺമാൻമാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചാൽ അത് നീതിനിർവഹണം പൂർണ്ണമായും തടസ്സപ്പെടുത്താൻ ഇടയാക്കുമെന്ന് [&Read More

India

‘ഞങ്ങളാണ് യഥാർത്ഥ പാറ്റകൾ; ഡിജിറ്റൽ വിപ്ലവമല്ല തെരുവ് പോരാട്ടം’; സിജെപിക്ക് ബദലായി ‘ഇന്ത്യൻ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചർച്ചയായി മാറിയ ‘പാറ്റ’ (കോക്രോച്ച്) രൂപകത്തിന് മേൽ അവകാശവാദവുമായി ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐവൈസി) രംഗത്ത്. കേന്ദ്ര സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ ആക്ഷേപഹാസ്യവുമായി ഉയർന്നുവന്ന ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിന് ബദലായാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ “ഇന്ത്യൻ യൂത്ത് കോക്രോച്ചസ്” എന്ന പേരിൽ സ്വന്തം കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുന്നത്. സിജെപി കേവലം ഓൺലൈൻ പ്രതിഭാസം മാത്രമാണെന്നും തങ്ങളാണ് തെരുവുകളിൽ പോരാടുന്ന “യഥാർത്ഥ പാറ്റകൾ” എന്നുമാണ് യൂത്ത് കോൺഗ്രസിന്റെ വാദം. പത്രപ്രവർത്തനത്തിലേക്കും [&Read More

Kerala

‘രക്ഷാപ്രവർത്തനം’: പിണറായിയുടെ ഗൺമാനടക്കം അഞ്ച് പ്രതികൾ; അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു

നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ. Read More

Kerala

‘സ്പീക്കർ എ.എൻ ഷംസീറിന്‍റെ ഫോൺ പരിശോധിക്കണം, ഗൂഢാലോചന അന്വേഷിക്കണം’; ഡിജിപിക്ക് പരാതി നൽകി

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങൾ. സംഭവത്തിൽ സ്പീക്കർ എ.എൻ ഷംസീറിനെതിരെ ഗൂഢാലോചന ആരോപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഷംസീറിന്റെ ഫോൺ രേഖകൾ പരിശോധിക്കണമെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിലിന്റെ ആവശ്യം. അതേസമയം, മന്ത്രിയെ ആക്രമിച്ചത് കെ.എസ്.യു പ്രവർത്തകനാണെന്ന സി.പി.എം വാദം കെ.എസ്.യു തള്ളി. സി.പി.എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗൺമാനാണെന്നും തങ്ങളുടെ പ്രവർത്തകർ മന്ത്രിയുടെ അടുത്തേക്ക് [&Read More

India

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റിന് പിന്നാലെ നാടകീയ രംഗങ്ങൾ: ഡൽഹി-ഹിമാചൽ പോലീസ് സേനകൾ

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലി ഡൽഹി, ഹിമാചൽ പ്രദേശ് പോലീസ് സേനകൾ തമ്മിൽ ഹൈവേയിൽ നാടകീയമായ ഏറ്റുമുട്ടൽ. ട്രാൻസിറ്റ് റിമാൻഡ് ഉൾപ്പെടെയുള്ള നിയമനടപടികൾ പാലിക്കാതെ പ്രതികളെ കൊണ്ടുപോകാൻ ശ്രമിച്ച ഡൽഹി പോലീസ് സംഘത്തെ ഹിമാചൽ പോലീസ് തടയുകയും അവർക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കുകയും ചെയ്തു. ഷിംലയിലെ റിസോർട്ടിൽ നിന്ന് സിവിൽ വേഷത്തിലെത്തിയ ഡൽഹി പോലീസ് സംഘം മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലമായി പിടിച്ചുകൊണ്ടുപോയതാണ് തർക്കത്തിന് ആധാരം. [&Read More