ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ സഹപ്രവർത്തകരുടെ കാൽ മസാജ് ചെയ്യാൻ വിസമ്മതിച്ചതിന് 33Read More
അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ആഞ്ഞുചവിട്ടി മെസി; കാർഡ് എടുക്കാതെ റഫറി-വിവാദം
കാൻസാസ് സിറ്റി: ഫിഫ ലോകകപ്പിൽ അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീന നായകൻ ലയണൽ മെസി നടത്തിയ പരുക്കൻ ഫൗളും, കാർഡ് പോലും നൽകാതെ റഫറി താരത്തെ സംരക്ഷിച്ചതും വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കളിയിൽ മെസി ഹാട്രിക് നേടുകയും അർജന്റീന വിജയിക്കുകയും ചെയ്‌തെങ്കിലും, അൾജീരിയൻ താരത്തിന്റെ കണങ്കാലിൽ സ്റ്റഡ് കൊണ്ട് ചവിട്ടി പരിക്കേൽപ്പിച്ചിട്ടും മെസ്സി ചുവപ്പ് കാർഡ് കാണാതെ രക്ഷപ്പെട്ടതാണ് ഫുട്‌ബോൾ ലോകത്തെ പുതിയ ചർച്ചാവിഷയം. മത്സരത്തിനിടയിൽ അൾജീരിയൻ പ്രതിരോധ താരം ഐസ മാൻഡിക്കെതിരെയാണ് മെസിയുടെ ഭാഗത്തുനിന്ന് അതിക്രൂരമായ ഫൗളുണ്ടായത്. [&Read More
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ ഉയർത്തുന്ന കടുത്ത മാനസിക വിഷമത്തെ തുടർന്ന് 24 വയസ്സുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. പട്ടേൽ നഗറിലെ വാടകവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന റിയാ കുമാരിയാണ് പരീക്ഷാ പേടിയെ തുടർന്ന് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. വരാനിരിക്കുന്ന ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷക്കായുള്ള കഠിനമായ തയാറെടുപ്പിലായിരുന്നു റിയ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ പിതാവ്. ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും റിയ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ [&Read More
‘കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ പിഎം ശ്രീയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാണ്’; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാനം നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. മുൻ എൽഡിഎഫ് സർക്കാർ മന്ത്രിസഭ അറിയാതെ പദ്ധതിയിൽ ഒപ്പുവെച്ചതിനാലാണ് ഈ സാഹചര്യമെന്നും, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ ബലികഴിക്കാതെ പദ്ധതി എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറാൻ മുൻ സർക്കാർ ഒരു കത്തും നൽകിയിട്ടില്ല. നിലവിൽ പദ്ധതിയുടെ ഭാഗമായ കേരളം 106 കോടി രൂപ അനുവദിച്ചതിൽ 99 കോടിയും വാങ്ങിയിട്ടുണ്ട്. കരിക്കുലം തീരുമാനിക്കാനും സ്കൂളുകൾ [&Read More
ഇറാനെതിരെയുള്ള മിസൈൽ ആക്രമണങ്ങൾക്ക് പിന്നിൽ മസ്കിന്റെ ഗ്രോക്ക്; നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക
വാഷിങ്ടൺ: ഇറാനെതിരെയുള്ള യുദ്ധത്തിൽ ആയിരക്കണക്കിന് മിസൈലുകൾ തൊടുത്തുവിടാൻ ഇലോൺ മസ്കിന്റെ എ.ഐ ചാറ്റ്ബോട്ടായ ‘ഗ്രോക്ക്’ ഉപയോഗിച്ചതായി അമേരിക്കൻ സർക്കാർ വെളിപ്പെടുത്തി. ഇലോൺ മസ്കിന്റെ എ.ഐ കമ്പനിയായ ‘എക്സ്.എഐ’ യുമായി ബന്ധപ്പെട്ട ഒരു കോടതി കേസിലാണ് യു.എസ് നീതിന്യായ വകുപ്പ് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവിട്ടത്. അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ സൈനിക ആവശ്യങ്ങൾക്കായി എ.ഐ സംവിധാനങ്ങൾ പിന്തുണ നൽകുന്നതിനാൽ, ഈ ഡാറ്റാ സെന്ററുകൾ ദേശീയ സുരക്ഷക്ക് അത്യാവശ്യമാണെന്നാണ് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചത്. പെന്റഗണിന്റെ ചീഫ് ഡിജിറ്റൽ ആൻഡ് [&Read More
തൃപ്പൂണിത്തുറ: റോഡപകടത്തിൽപ്പെട്ട് വസ്ത്രം പൂർണമായി കീറിപ്പോയ യുവതിക്ക് സ്വന്തം ഉടുമുണ്ടഴിച്ചു നൽകി ചായവിൽപ്പനക്കാരൻ മാതൃകയായി. കിഴക്കേകോട്ട മരട്ടിപ്പറമ്പിൽ എം.ആർ ഷാജിയാണ് അപകടത്തിൽപ്പെട്ട യുവതിയുടെ രക്ഷകനായത്. ഇന്നലെ ഉച്ചയോടെ സ്റ്റാച്യു ജങ്ഷനിലായിരുന്നു സംഭവം. സൈക്കിളിൽ കടകളിൽ ചായ നൽകാനെത്തിയതായിരുന്നു ഷാജി. ഇതിനിടെ നിയന്ത്രണം വിട്ട പ്രൈവറ്റ് ബസിന്റെ മുൻചക്രത്തിനടിയിലേക്ക് യുവതി വീഴുകയായിരുന്നു. ബസ് റോഡിലൂടെ മീറ്ററുകളോളം വലിച്ചിഴച്ചതിനെത്തുടർന്ന് യുവതിയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പോയിരുന്നു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ബസ് പിന്നോട്ട് നീക്കിയാണ് ഇവരെ രക്ഷപെടുത്തിയത്. യുവതിയെ എഴുന്നേൽപ്പിച്ച [&Read More
ജയ്‌പൂർ: ജയ്‌പൂരിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രതിഷേധത്തിനിടെ മർദിച്ച കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെ അവർക്ക് ലഭിച്ച സ്വീകരണം വലിയ വിവാദമായിരിക്കുകയാണ്. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിയ പ്രതികളെ അവരുടെ അനുയായികൾ മാലയിട്ട് സ്വീകരിക്കുകയും ജയ് വിളികളോടെ ആദരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇവർ ജയിലിന് പുറത്തിറങ്ങിയപ്പോൾ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ എന്നും ‘ഭാരത് മാതാ കീ ജയ്’ എന്നും മുദ്രാവാക്യം വിളിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കഴിഞ്ഞ ജൂൺ [&Read More
കോഴിക്കോട്: നാടിൻ്റെ ഐക്യത്തിന് നേരെ സിപിഎം എറിഞ്ഞ കമ്മ്യൂണൽ ബോംബാണ് കാഫിർ സ്ക്രീൻ ഷോട്ടെന്ന് ഷാഫി പറമ്പിൽ എംപി. വ്യാജ നിർമ്മിതികൾ ഉണ്ടാക്കി മറ്റ് പാർട്ടികളുടെ തലയിൽ ഇടാനാണ് സിപിഎം ശ്രമിച്ചതെന്നും, മുൻപ് പേരാമ്പ്രയിലും ഇത്തരം ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യം പുറത്തുവന്നതിൽ വടകരയിലെ ജനങ്ങളോടും പൊലീസിനോടും നന്ദി പറയുന്നതായി ഷാഫി പറമ്പിൽ വ്യക്തമാക്കി. രണ്ട് വർഷം കഴിഞ്ഞാണ് ഈ സത്യം തെളിഞ്ഞത്. ഇതിന് മുൻപ് തന്നെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ ഇതിന് മറുപടി നൽകിയിരുന്നു. തുടക്കത്തിൽ [&Read More
‘തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു, ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല, എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാവില്ല’
ആലപ്പുഴ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. വിമർശനങ്ങൾ തനിക്ക് പുത്തരിയല്ല, എന്നാല്‍ എസ്എൻഡിപിക്കെതിരായ വാളോങ്ങലിൽ മൗനം പാലിക്കാനാകില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറയുന്നു. സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നുപറഞ്ഞതാണ് താൻ ചെയ്ത തെറ്റെന്നും ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. മുന്നണികൾ മുസ്ലീം ലീഗ് എന്ന വർഗീയ സംഘടനയെ താലോലിക്കുകയാണെന്നും മുസ്ലീം ലീഗ് ചിന്തിക്കുന്നത് വർഗീയമായി മാത്രമാണെന്നും [&Read More