കാഠ്മണ്ഡു: കനത്ത പ്രളയത്തിൽ മുങ്ങിനിൽക്കുകയാണ് നേപ്പാൾ. മണ്ണും ചെളിയും കല്ലുകളും നിറഞ്ഞ ഇടങ്ങളിൽ ജീവനായി പിടയുന്നവർക്കായി പലയിടത്തും ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. എന്നാൽ ദുരന്തത്തിനിടയിലും മോഷണത്തിനിറങ്ങുന്നവരുമുണ്ടെന്ന വാർത്തകളാണ് ഇപ്പോൾ നേപ്പാളിൽ നിന്ന് കേൾക്കുന്നത്. വെള്ളത്തിൽ ഒലിച്ചുവന്ന ലോക്കറിൽ നിന്ന് പണം മോഷ്ടിച്ചവരും മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചവരും അക്കൂട്ടത്തിലുണ്ട്. പ്രളയജലത്തിനൊപ്പം ഒലിച്ചുവന്ന ബാങ്ക് ലോക്കർ കുത്തിപ്പൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ച 29പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രളയ ജലത്തിനൊപ്പം ഒഴുകിയ ലോക്കർ ധാഡിങ്ങിലെ ഗാൽച്ചി മേഖലയിലെ ത്രിശൂലി നദിയിൽ [&Read More
‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്
ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന നിലപാടുന്നയിച്ച് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ’, ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ ഉൾപ്പെടെയുള്ള 61 മതനിരപേക്ഷRead More
ചുറ്റുമുള്ള കെട്ടിടങ്ങൾ പ്രളയമെടുത്തിട്ടും തകരാതെ ഉറച്ചുനിന്ന വീട്; നേപ്പാൾ ദുരന്തത്തിനിടയിൽ അത്ഭുതകരമായി രക്ഷപ്പെട്ട്
പ്രകൃതിദുരന്തങ്ങൾ പലപ്പോഴും അതിജീവനത്തിന്റെ അത്ഭുതകരമായ കഥകൾ അവശേഷിപ്പിക്കാറുണ്ട്. നേപ്പാളിൽ കനത്ത നാശം വിതച്ച മിന്നൽ പ്രളയത്തിനിടയിൽ നിന്ന് പുറത്തുവന്ന അത്തരമൊരു അതിജീവനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചുറ്റുമുള്ള കെട്ടിടങ്ങൾ ഒന്നൊന്നായി വൻ പ്രളയജലത്തിൽ ഒഴുകിപ്പോകുമ്പോഴും, പച്ചനിറം പൂശിയ ഒരു വീട് മാത്രം ഒറ്റയ്ക്ക് തലയുയർത്തി നിന്നു. ഈ കെട്ടിടം കൂറ്റൻ വെള്ളപ്പൊക്കത്തെ അതിജീവിച്ചതിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ വൻതോതിൽ വൈറലായിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ [&Read More
കൂടുതൽ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി ജൂത കുടിയേറ്റത്തിന് നീക്കം; എതിർപ്പറിയിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ
തെൽ അവീവ്: വെസ്റ്റ് ബാങ്കിലെ തന്ത്രപ്രധാനമായ ഫലസ്തീൻ പ്രദേശങ്ങൾ കൈയേറി പുതിയ ജൂത കുടിയേറ്റ മേഖലകൾ നിർമിക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഗസ്സയിലെ സൈനിക ഏകോപന കേന്ദ്രത്തിൽനിന്ന് പുറത്താക്കാൻ ഇസ്രയേൽ ആലോചന(Read More
കാഠ്മണ്ഡു: ഭീകരമായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നടുങ്ങിനിൽക്കുമ്പോഴും, ദുരന്തമുഖത്തേക്ക് സ്വന്തം രക്ഷാപ്രവർത്തക സംഘങ്ങളെ അയക്കാനുള്ള ഇന്ത്യയുടെയും ചൈനയുടെയും അടിയന്തര സഹായ വാഗ്ദാനം നിരസിച്ചിരിക്കുകയാണ് നേപ്പാൾ(Read More
വാഷിങ്ടൺ: യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണിൽനിന്ന് കടലിലേക്ക് ചാടിയ 19കാരനായ നാവികനെതിരെ സൈനിക അച്ചടക്ക നടപടി സ്വീകരിക്കാൻ നീക്കം(Read More
72 മണിക്കൂറിനുള്ളിൽ വീണ്ടും വൻ പ്രളയം? ദുരന്തത്തിനിടയിൽ നേപ്പാൾ അതിർത്തിയിൽ കൃത്രിമ തടാകം
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശനഷ്ടം വിതച്ച വെള്ളപ്പൊക്കത്തിന് പിന്നാലെ നേപ്പാൾRead More
മൃതദേഹത്തിന്റെ മുടിയിൽ പിടിച്ച് കരയ്ക്കെത്തിച്ച് സ്വർണക്കമ്മലുകൾ കവർന്നു; നേപ്പാൾ പ്രളയത്തിനിടെ ക്രൂരത കാട്ടിയ
കാഠ്മണ്ഡു: പ്രകൃതിദുരന്തത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞ സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മലുകൾ കവർന്ന രണ്ടുപേരെ നേപ്പാൾ പൊലീസ് അറസ്റ്റ് ചെയ്തു. ഭാരത്പുർ മെട്രോപൊളിറ്റൻ സിറ്റിയിലെ പൊഖാറ ബസ് പാർക്കിന് സമീപത്തുനിന്നാണ് മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മിന്നൽപ്രളയത്തെ തുടർന്ന് നാരായണി നദിയിലൂടെ ഒഴുകിയെത്തിയ സ്ത്രീയുടെ മൃതദേഹം ഇരുവരും ചേർന്ന് കരയിലേക്ക് വലിച്ചടുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു. 41 സെക്കൻഡ് [&Read More
ബംഗ്ലാദേശിലെ ഹിന്ദു കുടുംബത്തിന്റെ കൊലപാതകം വർഗീയ ആക്രമണമല്ല; സോഷ്യൽ മീഡിയ വ്യാജപ്രചാരണങ്ങൾ തള്ളി
ബംഗ്ലാദേശിലെ രംഗ്പൂരിൽ ഒരേ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം വർഗീയ ആക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കിRead More
‘നെതന്യാഹുവിനെ നരകത്തിലേക്ക് അയക്കും, ഉപരോധം തുടർന്നാൽ അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകും’; മുന്നറിയിപ്പുമായി
ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ. സാമ്പത്തിക ഉപരോധങ്ങൾ തുടർന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും, ഇസ്രയേലുമായുള്ള സംഘർഷം ഇനിയുമുണ്ടായാൽ അത് യുദ്ധത്തിന്റെ മറ്റൊരു തലമായിരിക്കുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മേജർ ജനറൽ മുഹ്സിൻ റസായി വ്യക്തമാക്കിRead More