കര്‍ണൂല്‍: ഹൈദരാബാദ്Read More
ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ മുസ്ലിം-ദലിത് വിഭാഗങ്ങളില്‍നിന്നും ഉപമുഖ്യമന്ത്രിമാര്‍-പപ്പു യാദവ്
പാട്ന: ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യം അധികാരത്തില്‍ വന്നാല്‍ ദലിത്, മുസ്ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുമെന്ന് സ്വതന്ത്ര എംപിയായ പപ്പു യാദവ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്കുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ബിഹാറില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍, ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി തീര്‍ച്ചയായും ദലിത്, മുസ്ലിം സമുദായങ്ങളില്‍നിന്ന് ഓരോ ഉപമുഖ്യമന്ത്രിമാരെ നിയമിക്കും. എല്ലാ സമൂഹത്തിനും ഉചിതമായ പ്രാതിനിധ്യം നല്‍കണമെന്നത് അദ്ദേഹത്തിന്റെ നിലപാടാണ്’Read More
ബെംഗളൂരു: കര്‍ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിലെ വോട്ട് തട്ടിപ്പ് സംബന്ധിച്ച അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സാങ്കേതിക വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി. 2023ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി 6,018 വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ പോര്‍ട്ടുകള്‍, ഐപി അഡ്രസ്സുകള്‍, ഒടിപി വിവരങ്ങള്‍ എന്നിവയാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്. കമ്മീഷന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് സംഘം. അലന്ദിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നെന്ന രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്ഐടിയുടെ പ്രാഥമിക കണ്ടെത്തലുകള്‍. കലബുറഗി [&Read More
അലന്ദിലെ വോട്ടര്‍മാരെ കൂട്ടത്തോടെ ഡിലീറ്റ് ചെയ്തത് ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ച്; രാഹുല്‍ ഗാന്ധിയെ
ബെംഗളൂരു: 2023ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അലന്ദ് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ തിരിമറി നടന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്ഐടി) കണ്ടെത്തല്‍. അലന്ദിലെ വോട്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്നതാണ് എസ്ഐടി റിപ്പോര്‍ട്ട്. ഒരു ഡാറ്റാ സെന്റര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ വോട്ടറെ നീക്കം ചെയ്യാനുള്ള അപേക്ഷയ്ക്കും 80 രൂപ വീതം പ്രതിഫലം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. വോട്ടര്‍ പട്ടികയില്‍നിന്ന് നിയമവിരുദ്ധമായി പേര് നീക്കം ചെയ്യാന്‍ ഡിസംബര്‍ [&Read More
‘അന്ന് രാജ്യദ്രോഹക്കുറ്റം; ഇന്ന് താലിബാന് നേതാക്കള്‍ക്ക് യുപി പൊലീസ് സുരക്ഷ’; വിമര്‍ശിച്ച് സംഭല്‍
ലഖ്നോ: അഫ്ഗാനിസ്താന് വിദേശകാര്യമന്ത്രി ആമിര്‍ ഖാന് മുത്തഖിയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ ബിജെപിയുടെ ഇരട്ടത്താപ്പ് ചോദ്യംചെയ്ത് സംഭല്‍ എംപി സിയാവുറഹ്മാന്‍ ബര്‍ഖ്. ഇപ്പോൾ താലിബാൻ നേതാവിന് ചുവപ്പുപരവതാനി വിരിക്കുന്ന യുപി പൊലീസ് മുമ്പ് സംഭല്‍ മുൻ എംപിയായിരുന്ന ഡോ. ഷഫീഖുര്‍ റഹ്മാന് ബര്‍ഖിനെതിരെ കേസെടുത്ത കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. ‘ഇപ്പോള്‍ അതേ താലിബാന് മന്ത്രി ആഗ്രയിലെ താജ്മഹലും ദയൂബന്ദും സന്ദര്‍ശിക്കും. യുപി പൊലീസ് പൂര്‍ണസുരക്ഷ നല്‍കും. എന്തുകൊണ്ട് ഈ ഇരട്ടത്താപ്പ്?’Read More
ലഖ്നോ: സമാജ്വാദി പാർട്ടി അധ്യക്ഷനും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഇതെന്ന് എസ്.പി ആരോപിച്ചു. 80 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പേജാണ് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ അപ്രത്യക്ഷമായത്. സർക്കാരിൻ്റെ പോരായ്മകൾ ജനങ്ങളുമായി പങ്കുവെക്കാനും പിന്തുണക്കാരുമായി സംവദിക്കാനുമുള്ള യാദവിൻ്റെ പ്രധാന വേദിയായിരുന്നു ഈ അക്കൗണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് ഈ നടപടിക്ക് പിന്നിലെന്നും എസ്.പി. നേതൃത്വം കുറ്റപ്പെടുത്തി.Read More
ബിഹാറില്‍ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി; ജെഡിയു മുന്‍ എംപിയും മുന്‍ എംഎല്‍എയും ആര്‍ജെഡിയില്‍
പട്ന: ബിഹാറില്‍ ഭരണകക്ഷിയായ എന്‍ഡിഎ പാളയത്തില്‍ പരിഭ്രാന്തി പരത്തി ജെഡിയു നേതാക്കളുടെ കൂട്ടരാജി. മുന്‍ എംപിയും മുന്‍ എംഎല്‍എയും അടക്കം അഞ്ച് പ്രമുഖ നേതാക്കളാണ് രാഷ്ട്രീയ ജനതാദളില്‍(ആര്‍ജെഡി) ചേര്‍ന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കെയാണ് നിതീഷ് കുമാറിന്റെ പാര്‍ട്ടിയില്‍നിന്നു നേതാക്കളുടെ കൂടുമാറ്റമെന്നത് ഭരണകക്ഷിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ജെഡിയു മുന്‍ എംപി സന്തോഷ് കുശ്വാഹ, മുന്‍ എംഎല്‍എ രാഹുല്‍ ശര്‍മ, ജെഡിയു ബങ്ക എംപി ഗിരിധരി പ്രസാദ് യാദവിന്റെ മകന് ചാണക്യ പ്രസാദ് തുടങ്ങിയവരാണ് ആര്‍ജെഡിയില്‍ ചേര്‍ന്നത്. ഇവര്‍ക്കു [&Read More
‘ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ വര്‍ധിക്കുന്നത് വന്‍തോതിലുള്ള നുഴഞ്ഞുകയറ്റം കാരണം’; വിദ്വേഷ പരാമര്‍ശവുമായി അമിത്
ന്യൂഡല്‍ഹി: രാജ്യത്തെ മുസ് ജനസംഖ്യയിലുണ്ടായിട്ടുള്ള വര്‍ധനയ്ക്കു കാരണം വലിയ തോതിലുള്ള നുഴഞ്ഞുകയറ്റമാണെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അയല്‍രാജ്യങ്ങളില്‍നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഈ ജനസംഖ്യാമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നും, ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ ‘ദൈനിക് ജാഗരണ്‍’ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം. പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ”പാകിസ്താനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഹിന്ദു ജനസംഖ്യ കുറയുന്നത് മതപരിവര്‍ത്തനം കാരണമല്ല. അവരില്‍ പലരും ഇന്ത്യയില്‍ അഭയം തേടിയതുകൊണ്ടാണ്. മറുവശത്ത്, [&Read More
‘ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനം കൊണ്ടുവന്നത് ട്രംപ്’; അവകാശവാദവുമായി കാനഡ പ്രധാനമന്ത്രി കാര്‍ണി
വാഷിങ്ടണ്‍: ഇന്ത്യRead More
രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ബിസിസിഐ തന്നെയല്ല — ഇന്ത്യന്‍ സര്‍ക്കാരാണ് പാക്കിസ്ഥാന് ടീം അംഗീകരിക്കുന്നതോ
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റുകളിൽ മത്സരിക്കണോ വേണ്ടയോ എന്ന തീരുമാനം ബിസിസിഐ അല്ല, കേന്ദ്ര സർക്കാർ ആണ് എടുക്കുന്നതെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി വ്യക്തമാക്കി. ഞായറാഴ്ച എക്സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു. “പാകിസ്താനുമായി ഏതെങ്കിലും അന്താരാഷ്ട്ര ടൂർണമെന്റിൽ കളിക്കണോ വേണ്ടയോ എന്ന തീരുമാനം ബിസിസിഐ എടുക്കുന്നതല്ല, മറിച്ച് ഇന്ത്യൻ സർക്കാറാണ് എടുക്കുന്നത്. ബിസിസിഐ സർക്കാർ പറയുന്നത് അനുസരിക്കുന്നു. ഇതിൽ എന്തിനാണ് ഇത്ര ആശയക്കുഴപ്പം?” എന്നാണ് സർദേശായി എക്സിൽ കുറിച്ചത്. [&Read More