ലോകമെമ്പാടുമുള്ള ഗെയിമർമാർക്കിടയിൽ ഏറെ ജനപ്രീതിയുള്ള വീഡിയോ ഗെയിമായ Read More
ലബനാനിലെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറരുതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് Read More
‘ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല’; അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവെച്ച് ഇറാൻ; ലബനാനിൽ അടിയന്തര
പശ്ചിമേഷ്യ വീണ്ടും കടുത്ത സംഘർഷത്തിലേക്ക് നീങ്ങുന്നു. ഇസ്രയേൽ ലബനാനിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും സന്ദേശ കൈമാറ്റങ്ങളും ഇറാൻ നിർത്തിവെച്ചതായി റിപ്പോർട്ട്Read More
വാഷിങ്ടൺ: അമേരിക്കയിലെ ജോർജിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളി വരനും പൈലറ്റും മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഫിജി ജോർജ്Read More
സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില; ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട പിടിച്ചെടുത്ത് ഇസ്രയേൽ
ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ സൈന്യം. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ സൈനിക നീക്കത്തിലൂടെ തെക്കൻ ലെബനനിലെ അതീവ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രായേൽ പിടിച്ചെടുത്തു. ലിതാനി നദി കടന്ന് ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് ഇസ്രായേൽ സൈന്യം സമീപകാലത്ത് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ഇരുവിഭാഗങ്ങളും തമ്മിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം കോട്ട പിടിച്ചെടുത്ത വിവരം ഔദ്യോഗികമായി അവകാശപ്പെട്ടത്. നബാത്തിയ നഗരത്തിന് സമീപം കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് [&Read More
ആരോഗ്യനില മികച്ചതെന്ന് ഡോണൾഡ് ട്രംപ്; ബുദ്ധിശക്തി പരീക്ഷയിലും മുഴുവൻ മാർക്കും നേടിയെന്ന് അവകാശവാദം
വാഷിങ്ടൺ: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങളോട് പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വാഷിങ്ടണിലെ ‘വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻ്ററിൽ’ അടുത്തിടെ നടത്തിയ ശാരീരിക പരിശോധനകളുടെ ഫലങ്ങൾ തികച്ചും തൃപ്തികരവും മികച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇക്കാര്യം പൊതുജനങ്ങളെ അറിയിച്ചത്. ശാരീരിക ആരോഗ്യത്തിന് പുറമെ തൻ്റെ മാനസിക ബുദ്ധിശക്തി അളക്കുന്ന പരിശോധനയിലും മികച്ച വിജയമാണ് നേടിയതെന്ന് ട്രംപ് അവകാശപ്പെടുന്നു. കഠിനമായ ചോദ്യങ്ങളടങ്ങിയ ഈ ബുദ്ധിശക്തി പരിശോധനയിൽ 30ൽ 30 [&Read More
സമാധാന ചര്‍ച്ചകള്‍ പരാചയപ്പെട്ട് യുദ്ധം പുനരാരംഭിച്ചാല്‍ ശത്രുക്കളുടെ പൂര്ണനാശമായിരിക്കുമെന്നാണ് ഇറാന് ഔദ്യോഗികമായി മുന്നറിയിപ്പ് നല്‍കിയത്.Read More
ഖാംനഇക്ക് ഒടുവിൽ രാജ്യം വിടചൊല്ലുന്നു; വെടിനിർത്തൽ പശ്ചാത്തലത്തിൽ സംസ്കാര ചടങ്ങുകൾക്കൊരുങ്ങി ഇറാൻ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുന്നതിനുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലുമായി നിലനിന്നിരുന്ന കടുത്ത യുദ്ധസാഹചര്യങ്ങളെ തുടർന്നായിരുന്നു ദീർഘനാളായി ഈ ചടങ്ങുകൾ മാറ്റിവെച്ചിരുന്നത്. മേഖലയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമാകുന്ന പശ്ചാത്തലത്തിലാണ് വിടവാങ്ങൽ ചടങ്ങുകൾ നടത്താൻ ഭരണകൂടം തീരുമാനിച്ചത്. സംസ്കാര ചടങ്ങുകൾ ഏത് ദിവസമായിരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ചടങ്ങുകൾ ഏറ്റവും സുരക്ഷിതവും വ്യവസ്ഥാപിതവുമായി നടത്തുന്നതിനായി വിവിധ സർക്കാർ [&Read More
റഷ്യക്ക് എതിരെ യുദ്ധഭൂമിയിൽ മനുഷ്യർക്ക് പകരം റോബോട്ടുകളെ വിന്യസിച്ച് യുക്രൈൻ സൈന്യം നടത്തുന്ന പുതിയ നീക്കങ്ങൾ റഷ്യയെ കടുത്ത പ്രതിരോധത്തിലാക്കുന്നതായി റിപ്പോർട്ട്. Read More
ന്യൂയോർക്ക്: യുദ്ധ തടവുകാരോടും കസ്റ്റഡിയിലെടുത്ത സിവിലിയന്മാരോടും ക്രൂരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടിയതിന് ഇസ്രയേലിനെയും റഷ്യയെയും ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഔദ്യോഗിക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. യുദ്ധമേഖലകളിൽ ലൈംഗിക അതിക്രമങ്ങൾക്ക് നേതൃത്വം നൽകുകയോ ഒത്താശ ചെയ്യുകയോ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇരുരാജ്യങ്ങളെയും ഉൾപ്പെടുത്തിയത്. യുഎൻ നടപടിയിൽ പ്രതിഷേധിച്ച് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് യുഎൻ രക്ഷാസമിതിക്ക് സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഇരുരാജ്യങ്ങൾക്കുമെതിരെ [&Read More