ഗസ്സ: വെടിനിർത്തൽ കരാറുകൾ ലംഘിച്ച് ബലിപെരുന്നാള് തലേന്നായ ഇന്നലെ ഗസ്സ മുനമ്പിൽ ഇസ്രയേൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ ഒമ്പത് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിലെ തിരക്കേറിയ വാണിജ്യ മേഖലയിലെ റെസിഡൻഷ്യൽ കെട്ടിടം, കെട്ടിടത്തിന്റെ മേൽക്കൂര, സിവിലിയൻ വാഹനം, അഭയാർത്ഥി ക്യാമ്പ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഗസ്സ നഗരത്തിന് പടിഞ്ഞാറുള്ള റിമാൽ പരിസരത്തെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേ പ്രദേശത്തെ [&Read More
അമേരിക്കയുടെ എംക്യു-9 ഡ്രോൺ തകർത്തിട്ട് ഇറാൻ; എഫ്-35 യുദ്ധവിമാനത്തെ വ്യോമാതിർത്തിയിൽനിന്നു തുരത്തി
തെഹ്റാൻ: വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് തിരിച്ചടി. പേർഷ്യൻ ഗൾഫ് മേഖലയിൽ വ്യോമാതിർത്തി ലംഘിച്ചെത്തിയ യുഎസ് ഡ്രോണുകൾക്കും യുദ്ധവിമാനങ്ങൾക്കും നേരെ ശക്തമായ പ്രത്യാക്രമണം നടത്തി ഇറാൻ സൈന്യം. അമേരിക്കയുടെ അത്യാധുനികമായ എംക്യുRead More
‘അമേരിക്ക വെടിനിർത്തൽ ലംഘിച്ചാൽ തിരിച്ചടിക്കാൻ ഇറാന് അവകാശമുണ്ട്’; ശക്തമായ മുന്നറിയിപ്പുമായി ഐ.ആർ.ജി.സി
തെക്കൻ ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും മൈൻ കപ്പലുകൾക്കും നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്.Read More
മോസ്കോ: യുക്രെയ്ൻ തലസ്ഥാനമായ കീവിലെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വരുംദിവസങ്ങളിൽ തുടർച്ചയായും ചിട്ടയായും ആക്രമണം നടത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. കീവിലെ ഡ്രോൺ നിർമാണ കേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൈനിക സൗകര്യങ്ങളും തകർക്കുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഈ പശ്ചാത്തലത്തിൽ, നഗരത്തിൽ താമസിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളിലെ ജീവനക്കാരും ഉൾപ്പെടെയുള്ള വിദേശ പൗരന്മാരോട് എത്രയും വേഗം കീവ് വിട്ടുപോകാൻ റഷ്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കീവിലെ ഡ്രോണുകൾ രൂപകൽപ്പന ചെയ്യുന്നതും നിർമിക്കുന്നതും പ്രോഗ്രാം ചെയ്യുന്നതുമായ കേന്ദ്രങ്ങൾ [&Read More
സമാധാന ചർച്ചകൾക്ക് തിരിച്ചടിയായി ഇറാനിൽ യുഎസ് ആക്രമണം. ദക്ഷിണ ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.Read More
‘ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കും നേരെ ഇസ്രയേലിൽ ചിലർ നടത്തുന്നത് ഹീനമായ അതിക്രമം’; രൂക്ഷവിമർശനവുമായി പ്രസിഡന്റ്
തെൽ അവീവ്: ഇസ്രയേൽ സമൂഹത്തിനുള്ളിൽ പടരുന്ന തീവ്രവാദ ചിന്താഗതികൾക്കും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾക്കുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രസിഡന്റ് ഐസക് ഹെർസോഗ്. നമുക്കിടയിൽ ജീവിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം മതവിഭാഗങ്ങൾക്ക് നേരെ തീവ്രവാദികൾ നടത്തുന്ന അതിക്രമങ്ങൾ ഇസ്രയേലിന്റെ അന്തസ്സിനെ കെടുത്തുന്നതാണെന്ന് അദ്ദേഹം തുറന്നടിച്ചു. അപരിചിതനെയും സ്നേഹിക്കണമെന്ന തോറയുടെ സന്ദേശത്തിന് അക്രമികൾ ഒരു വിലയും കൽപ്പിക്കുന്നില്ല. സമൂഹത്തിന്റെ ഐക്യത്തിന് മനുഷ്യത്വമാണ് ആദ്യം വേണ്ടതെന്നും ഹെർസോഗ് പറഞ്ഞു. ഗസ്സ ഫ്രീഡം ഫ്ളോട്ടില ആക്ടിവിസ്റ്റുകളെ ക്രൂരമായി മർദിച്ച സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ ഉൾപ്പെടെയുള്ള [&Read More
ഗസ്സയ്ക്ക് മേലുള്ള ഇസ്രായേലിന്റെ ഉപരോധം നീക്കുന്നതുവരെ തങ്ങൾ Read More
ഗസ്സയിലെ വംശഹത്യയിൽ ഇസ്രയേലിന് ആയുധമെത്തിക്കുന്നതിൽ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയും.Read More
‘ആണവായുധം നിർമ്മിക്കില്ലെന്ന് ലോകത്തിന് ഉറപ്പു നൽകാൻ ഞങ്ങൾ തയാറാണ് പശ്ചിമേഷ്യയിലെ സമാധാനം തകർക്കുന്നത്
തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും മേഖലയിൽ അസ്ഥിരത ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അന്താരാഷ്ട്ര സമൂഹത്തിന് ബോധ്യപ്പെടുത്താൻ ഇറാൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി.Read More
യുഎസ് ഉപരോധത്തിൽ കടുത്ത പ്രതിസന്ധിയിലായ ക്യൂബയ്ക്ക് സഹായവുമായി ചൈന.Read More