Tags :ഇറാൻ-അമേരിക്ക യുദ്ധം 2026
വാഷിങ്ടൺ: ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ അംഗീകരിച്ച് ചർച്ച നടത്താൻ അമേരിക്ക അപേക്ഷിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാനെ കീഴടങ്ങാൻ നിർബന്ധിതരാക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്കയുടെ ഈ നിലപാട് മാറ്റമെന്നും, യുഎസ്Read More
തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് മുജ്‌തബ ഖാംനഇയിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന പ്രചാരണങ്ങൾ തള്ളി ഇറാൻ വാർത്താ ഏജൻസിയായ മെഹ്ർ വിഡിയോ പുറത്തുവിട്ടു. ചുറ്റുമുള്ള ആളുകൾക്കിടയിൽ ഇരുന്ന് മുജ്‌തബ ഊർജസ്വലനായി സംസാരിക്കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. ഫെബ്രുവരി 28ലെ അമേരിക്കൻRead More
തെൽ അവീവ്: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ അട്ടിമറിക്കാൻ തയാറാക്കിയ രഹസ്യ സൈനികRead More
വാഷിങ്ടൺ: ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനേക്കാൾ നയതന്ത്ര തലത്തിലുള്ള ധാരണയിലെത്താനാണ് താൻ മുൻഗണന നൽകുന്നതെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ആരെയും കൊല്ലുന്നതിനേക്കാൾ ഇറാനുമായി ഒരു കരാറിലെത്താനാണ് ആഗ്രഹിക്കുന്നതെന്ന് ലാസ് വേഗാസിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. എന്നാൽ നയതന്ത്ര ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ സൈനിക നടപടി തന്നെയായിരിക്കും അടുത്ത ബദലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക ആക്രമണത്തിനാണ് അമേരിക്ക പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇറാനിയൻ അധികൃതർ ചർച്ചകൾക്ക് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് [&Read More
വാഷിങ്ടൺ: മാസങ്ങൾ നീണ്ട സംഘർഷങ്ങൾക്കിടെ ഇറാനെതിരായ പുതിയ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി മാറ്റിവെക്കാൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാന്റെയും മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ശക്തമായ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും, സംഘർഷം വേഗത്തിൽ അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ പ്രാഥമിക വ്യവസ്ഥകളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. അന്താരാഷ്ട്ര വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുക, ഇറാന്റെ ആണവ [&Read More
തെഹ്റാൻ: അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ പശ്ചിമേഷ്യയിലെ അതീവ രഹസ്യ താവളങ്ങൾ ഒന്നൊന്നായി തിരഞ്ഞുപിടിച്ച് ഇറാൻ നടത്തിയ ബോംബർഷണം പെന്റഗണിനെയും യുഎസ് ഇന്റലിജൻസ് വൃത്തങ്ങളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്(Read More
തെഹ്റാൻ: തങ്ങളുടെ രാജ്യത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന അവകാശവാദവുമായി ഇറാൻ രംഗത്ത്. ജോർദാനിലെ യുഎസ് സൈനിക താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും യുഎസിന്റെ നിരവധി യുദ്ധവിമാനങ്ങളും റീഫ്യൂവലിങ് എയർക്രാഫ്റ്റുകളും തകർക്കുകയും ഗുരുതര കേടുപാടുകൾ വരുത്തുകയും ചെയ്തതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർ (Read More
തെഹ്റാൻ: ഇറാൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇസ്രയേൽ മിസൈൽ എൻജിനീയർ മരിച്ചു(Read More
ദുബൈ: ഹോർമുസ് കടലിടുക്കിലെ തെക്കൻ ഷിപ്പിങ് ലൈനിൽ യുഎഇയുടെ രണ്ട് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. ആക്രമണത്തിൽ ഒരു ഇന്ത്യൻ കൊല്ലപ്പെടുകയും എട്ട് പേർക്ക് പര്ക്കൽക്കുകയും ചെയ്തു. മൊംബാസ, അൽ ബഹിയാ എന്നീ യുഎഇ ടാങ്കറുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരും രണ്ട് പേർ യുക്രയിൻ സ്വദേശികളുമാണ്. ഇതിൽ നാല് പേരുടെ പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മേലുള്ള കടുത്ത ഭീഷണിയാണ് ഇറാൻ ഉയർത്തുന്നതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം [&Read More